x
ad
Fri, 20 June 2025
ad

ADVERTISEMENT

ആത്മഹത്യയെന്ന ആരോഗ്യ പ്രതിസന്ധി

Arun Kumar P.K.
June 20, 2025 07:00 PM

ഡോ. ജയിംസ് പോള്‍ പണ്ടാരക്കളം
ആത്മഹത്യ ലോകമെമ്പാടുമുള്ള സമൂഹങ്ങളിലും ആശുപത്രികളിലും വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ചിലർ ദുരിതങ്ങളിൽനിന്നുള്ള ഒരേയൊരു മോചനമാർഗമായി ഇതിനെ കാണുന്നുണ്ടെങ്കിലും, വാസ്തവത്തിൽ ഇത് പ്രശ്നങ്ങൾക്ക് ഒരു പരിഹാരമല്ല. മറിച്ച്, ഇത് വ്യക്തിയുടെ കുടുംബത്തിനും സമൂഹത്തിനും തീവ്രമായ മാനസികവേദനയും സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
ഒറ്റപ്പെടൽ, ആകുലത, ആത്മാഭിമാനഹാനി, മാനസികാരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ ഇതിലേക്ക് നയിക്കാം. മാനസികപ്രശ്നങ്ങൾ തുറന്നു പറയാനും സഹായം തേടാനും എല്ലാവർക്കും അവസരമുണ്ടാകണം. ആത്മഹത്യ ഒരു പരിഹാരമല്ല; പ്രതിസന്ധികളെ ജീവിതത്തിൽ പുതിയ തുടക്കത്തിനുള്ള ഇടവേളയായി മാറ്റാവുന്നതാണ്.
കേരളീയ പശ്ചാത്തലത്തിൽ
സാക്ഷാരതയിലും സാമ്പത്തികതയിലും മുന്നാക്കം നിൽക്കുന്ന കേരളത്തിൽ ആത്മഹത്യകളുടെ വർധന ഒരു വിരോധാഭാസമായി തോന്നിയേക്കാം. കേരളം, ഇന്ത്യയിലെ ഏറ്റവും വായനശീലമുള്ളതും സാമൂഹികമായി പുരോഗമനപരമായതുമായ സംസ്ഥാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഇപ്പോഴത്തെ ആത്മഹത്യാനിരക്കിൽ സംഭവിക്കുന്ന അതിവേഗ വർധന മാനസികാരോഗ്യ വിദഗ്ധരിലും പൊതുജനത്തിലും ഗുരുതരമായ ആശങ്കകൾ ഉയർത്തുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം, കൂട്ട ആത്മഹത്യകൾ-ഏതെങ്കിലും ഒരു സമൂഹത്തിലും ചെറുകാലത്തിനുള്ളിൽ പുനരാവൃതമാകുന്ന ആത്മഹത്യകൾ-കൂടുതൽ സാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് “ആത്മഹത്യ-സംക്രമണം” എന്നറിയപ്പെടുന്ന പ്രവണതയുടെയും അതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമ റിപ്പോർട്ടിംഗിന്‍റെ പങ്കിന്‍റെ സാധ്യതയെയും സൂചിപ്പിക്കുന്നു.
വിദഗ്ധർ ശ്രദ്ധയിൽപ്പെടുത്തുന്നത്
യുവാക്കൾക്കിടയിലെ ഉയർന്ന മാനസിക സമ്മർദം, പഠന-തൊഴിൽ സമ്മർദങ്ങളുടെ വർധന, കുടുംബങ്ങളും സമൂഹങ്ങളും ഉൾപ്പെടുന്ന പരമ്പരാഗത പിന്തുണാ സംവിധാനങ്ങളുടെ തകരാർ, കൂടാതെ മാനസികാരോഗ്യ സേവനങ്ങളുടെ അപര്യാപ്തമായ ഉപയോഗം എന്നിവയാണ്. ആശങ്കാജനകമായ ഈ പ്രവണത, വിദ്യാഭ്യാസം, സാമ്പത്തിക പുരോഗതി എന്നിവ മാത്രം മതിയാവില്ലെന്നും അതിനുപരി മാനസികാരോഗ്യത്തെ മുൻനിർത്തിയുള്ള സജീവ ഇടപെടലുകൾ അനിവാര്യമാണെന്ന് തെളിയിക്കുന്നു.
പ്രതിവർഷം ഏഴ് ലക്ഷത്തിലധികം ആളുകൾ ലോകമെമ്പാടും ആത്മഹത്യയിലൂടെ മരണപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. മുൻപ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് ആത്മഹത്യാനിരക്ക് കൂടുതലെന്ന് കണക്കാക്കിയിരുന്നെങ്കിലും, നിലവിലെ പഠനങ്ങൾ ഇത് ശരിയല്ലെന്നു സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ, കേരളം ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2022ലെ റിപ്പോർട്ട് പ്രകാരം, കേരളത്തിൽ ആത്മഹത്യാ നിരക്കിൽ കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ൽ 10,162 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് 2021ൽ 9,549 ആത്മഹത‍്യകളുണ്ടായി. 18നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ ആത്മഹത്യാ കേസുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഈ പ്രായ വിഭാഗത്തിൽ കുറഞ്ഞത് 1,046 പേർ കേരളത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ആത്മഹത്യയുടെ കാരണങ്ങൾ
ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങൾ സങ്കീർണവും വ്യക്തിഗതവുമാണ്. ഒറ്റ കാരണം കൊണ്ടായിരിക്കില്ല ഒരാൾ ഈ അവസ്ഥയിലേക്ക് എത്തുന്നത്. പ്രധാന കാരണങ്ങൾ ഇവയാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾ: വിഷാദം, ഉത്കണ്ഠാ രോഗങ്ങൾ, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളാണ് ആത്മഹത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 90 ശതമാനം ആത്മഹത്യകൾക്കും പിന്നിൽ മാനസികരോഗങ്ങളാണ്. ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ ഇത് വഷളാകാം. തീവ്രമായ വിഷാദരോഗാവസ്ഥയിൽ കാണുന്ന നിരാശ, ഒറ്റപ്പെടൽ, താൻ ഒരു പരാജയമാണെന്ന തോന്നൽ എന്നിവ ആത്മഹത്യാ പ്രവണത വർധിപ്പിക്കുന്നു. സൈക്കോസിസ്, മാനിയ തുടങ്ങിയ അവസ്ഥകളും ഇതിന് കാരണമാകാം.
സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങൾ: ഒറ്റപ്പെടൽ, സാമ്പത്തിക പ്രശ്നങ്ങൾ (ദാരിദ്ര്യം, കടബാധ്യത), തൊഴിലില്ലായ്മ, പ്രണയബന്ധങ്ങളിലെ തകർച്ച, കുടുംബ പ്രശ്നങ്ങൾ,ഭാര്യാഭർത്താക്കന്മാരുടെ തർക്കങ്ങൾ, വിവാഹമോചനം, അക്രമങ്ങൾക്ക് ഇരയാകുന്നത്, വിവേചനം, സാമൂഹിക അവഗണന, വിദ്യാഭ്യാസ സമ്മർദം (പരീക്ഷാ പരാജയം, മാതാപിതാക്കളുടെ അമിത പ്രതീക്ഷകൾ എന്നിവ ആത്മഹത്യയിലേക്ക് നയിക്കാവുന്ന സാമൂഹിക സമ്മർദങ്ങളാണ്.
ശാരീരിക രോഗങ്ങൾ: ഗുരുതരമായതോ മാറാരോഗങ്ങളോ ഉള്ളവർക്ക് ജീവിതത്തോടുള്ള താത്പര്യം നഷ്ടപ്പെടാനും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനും സാധ്യതയുണ്ട്.
മുൻപുള്ള ആത്മഹത്യാ ശ്രമങ്ങൾ: മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളവർക്ക് വീണ്ടും അതിനുള്ള സാധ്യത കൂടുതലാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും ശ്രദ്ധ ആവശ്യമാണ്.
ലഹരിവസ്തുക്കളുടെ ഉപയോഗം: മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അമിത ഉപയോഗം മാനസികനിലയെ സാരമായി ബാധിക്കുകയും ആത്മഹത്യാ ചിന്തകൾക്ക് കാരണമാകുകയും ചെയ്യും. ഇത് വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു.
പ്രതിസന്ധികളെ നേരിടാനുള്ള കഴിവില്ലായ്മ: ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെയും സമ്മർദങ്ങളെയും നേരിടാൻ സാധിക്കാതെ വരുമ്പോൾ ചിലർക്ക് ആത്മഹത്യ ഒരു പോംവഴിയായി തോന്നാം.
സഹായം തേടാനുള്ള അവസരങ്ങളുടെ കുറവ്: മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഭയവും സമൂഹത്തിന്‍റെ കളങ്കപ്പെടുത്തലും കാരണം ആവശ്യമായ സഹായം തേടാൻ കഴിയാതെ വരുന്നത് അവരുടെ ദുഃഖം കൂടുതൽ വഷളാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
ബോധവത്കരണം: ബൈപോളാർ ഡിപ്രഷനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക. ഇത് രോഗം തിരിച്ചറിയാനും ചികിത്സ തേടാനും സഹായിക്കും.
സമൂഹത്തിന്‍റെ പിന്തുണ: മാനസികാരോഗ്യത്തോടുള്ള അവഗണനയും മൗനവും മാറ്റിയെടുക്കണം. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ സമൂഹം അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് ഒഴിവാക്കണം.
സമഗ്രമായ സ്ക്രീനിംഗ്: മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന മികച്ച സ്ക്രീനിംഗ് സംവിധാനങ്ങൾ നടപ്പിലാക്കുക.
ശരിയായ ചികിത്സ: സാധാരണ ആന്‍റി ഡിപ്രസന്‍റുകൾ മാത്രം ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യത മനസിലാക്കണം. ആദ്യഘട്ടത്തിൽത്തന്നെ ശരിയായ രോഗനിർണയം നടത്തുകയും ചികിത്സ (മാനസികാവസ്ഥാ ചികിത്സ, കൗൺസലിംഗ്) ആരംഭിക്കുകയും ചെയ്യുക.
ലഭ്യത ഉറപ്പാക്കുക: മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുക.
ബൈപോളാർ ഡിപ്രഷൻ ആയിരക്കണക്കിന് ആത്മഹത്യകൾക്ക് കാരണമാകുന്ന ഒരു വലിയ ഘടകമാണ്. ഇത് തിരിച്ചറിയപ്പെടാതെ പോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. നേരത്തെയുള്ള രോഗനിർണയം, ശരിയായ ചികിത്സ, നിരന്തരമായ പിന്തുണ, സാമൂഹിക അംഗീകാരം എന്നിവയിലൂടെ ഈ പ്രതിസന്ധി ഒരു പരിധി വരെ ലഘൂകരിക്കാനാകും.
പ്രതിരോധ മാർഗങ്ങൾ:
ഒരു സമഗ്ര സമീപനം
ആത്മഹത്യ തടയുന്നതിന് വിവിധങ്ങളായ പ്രായോഗിക പരിഹാരങ്ങൾ ആവശ്യമാണ്. മാനസികാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക, സാമൂഹിക പിന്തുണ വർധിപ്പിക്കുക, സർക്കാർ തലത്തിലുള്ള ഇടപെടലുകൾ നടത്തുക, മതപരവും ആത്മീയവുമായ കാഴ്ചപ്പാടുകൾ പ്രയോജനപ്പെടുത്തുക എന്നിവ ഇതിൽപ്പെടുന്നു.
1. മാനസികാരോഗ്യം മെച്ചപ്പെടുത്തൽ
ജീവനി പദ്ധതി: കേരളത്തിലെ സ്കൂളുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ സ്ഥാപിക്കുന്നത് വിദ്യാർഥികളിലെ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാനും ചികിത്സ നൽകാനും സഹായിക്കുന്നു.
സാധാരണവത്കരണം: മാനസികരോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും കളങ്കബോധവും ഇല്ലാതാക്കി, മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കണം.
ചികിത്സയും തെറാപ്പിയും: വിഷാദം, അതിർത്തി രേഖാ വ്യക്തിത്വ വൈകല്യം, മദ്യപാനം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മുൻകൂർ ചികിത്സയും സൈക്കോതെറാപ്പി, ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപ്പി പോലുള്ള ഫലപ്രദമായ മാർഗങ്ങളും ലഭ്യമാക്കണം.
2. സാമൂഹിക സുരക്ഷാജാലം
അടുപ്പമുള്ളവരുടെ ശ്രദ്ധ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും സജീവമായി കേൾക്കുകയും പിന്തുണ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
സാമൂഹിക കേന്ദ്രങ്ങൾ: സമൂഹ കേന്ദ്രങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും ഒറ്റപ്പെടൽ കുറയ്ക്കാനാകും.
ബോധവത്കരണം: അപകടസാധ്യതയുള്ളവരെ തിരിച്ചറിയാനും അവർക്ക് പിന്തുണ നൽകാനും സഹായിക്കുന്ന തരത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കണം.
3. സർക്കാർ നടപടികൾ
കിരൺ ഹെൽപ്പ്‌ലൈൻ (1800-599-0019): 24 മണിക്കൂറും സൗജന്യ മാനസികാരോഗ്യ സഹായം നൽകുന്ന ഇത്തരം ഹെൽപ്പ്‌ലൈനുകൾ വളരെ നിർണായകമാണ്.
ദേശീയ ആരോഗ്യ മിഷന്‍റെ മാനസികാരോഗ്യ പരിപാടികൾ: മെന്‍റൽ ഹെൽത്ത് കമ്യൂണിറ്റി കെയർ സെന്‍ററുകൾ പോലുള്ള പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകണം.
മുന്നറിയിപ്പ് സൂചനകൾ: ആത്മഹത്യക്ക് പേരുകേട്ട സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സഹായ സ്ഥാപനങ്ങളുടെ ഫോൺ നമ്പറുകളും സ്ഥാപിക്കുന്നത് സഹായകമാണ്.
ലഹരി ലഭ്യത കുറയ്ക്കൽ: മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ലഭ്യത കുറയ്ക്കുന്നത് ആത്മഹത്യാനിരക്ക് കുറയ്ക്കാൻ സഹായിക്കും.
4. മതപരവും ആത്മീയവുമായ സമീപനം
ആത്മീയതയും മതപരമായ വിശ്വാസങ്ങളും ആത്മഹത്യാ ചിന്തകളോട് പോരാടുന്നവർക്ക് ആശ്വാസം നൽകും. ജീവിതത്തിന് അർഥമുണ്ടെന്ന് പഠിപ്പിക്കുന്ന ആത്മീയപാതകൾ ആളുകളെ പ്രത്യാശയോടെ മുന്നോട്ടുപോകാൻ സഹായിക്കും. ആത്മീയ സമൂഹങ്ങൾ പിന്തുണയും ഉൾപ്പെടലിന്‍റെയും അനുഭവങ്ങൾ നൽകുന്നു. പ്രത്യാശ, മുക്തി, ക്ഷമ എന്നിവ പല ആത്മീയ പാരമ്പര്യങ്ങളിലും കേന്ദ്ര വിഷയങ്ങളാണ്. പ്

Tags : Suicide

Related News