ADVERTISEMENT

Close
ad
Thu, 3 July 2025
Special Banner
Videos

Deepika Editorial

Editorial

02-07-2025

മതേതര ഭരണഘടനയല്ല, മാറ്റാം മതരാഷ്‌ട്രചിന്ത

Editorial

01-07-2025

സൂംബ നൃത്തത്തെ കല്ലെറിഞ്ഞു കൊല്ലരുത്

Editorial

30-06-2025

സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പം?

Editorial

29-06-2025

മാറ്റിവയ്ക്കുക നിങ്ങളീ ദേശഭക്തിമാപിനികൾ

Editorial

27-06-2025

ഈ മതാന്വേഷിയെ മതേതരത്വം തടയണം

Editorial

26-06-2025

ചങ്കും കരളുമറത്ത് ഖജനാവ് നിറയ്ക്കരുത്

Popular Sections

ad

ADVERTISEMENT

All

Local News

Malappuram

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ ഫെലിസിറ്റ എസ്ഐസി

തിരുവനന്തപുരം: ബഥനി മിശിഹാനുകരണ സന്യാസിനീ സമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗമായ സിസ്റ്റർ ഫെലിസിറ്റ എസ്ഐസി (85) അന്തരിച്ചു. സിസ്റ്ററിന്‍റെ ഭൗതിക ശരീരംഇന്ന് രാവിലെ ആറിന് നാലാഞ്ചിറ ബഥനി മഠത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്നതുമാണ്. സിസ്റ്റർ മാക്കാംകുന്ന്, പുഷ്പപുരം പരേതരായ ഫിലിപ്പിന്‍റേയും റോസമ്മയുടേയും മകളാണ്. ബഥനി തിരുവനന്തപുരം പ്രോവിൻസിന്‍റെ പ്രൊവിൻഷ്യാൾ സുപ്പീരിയർ, പ്രൊവിൻഷ്യാൾ കൗൺസിലർ, നോവിസ് മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിൽ സിസ്റ്റർ ചുമതല വഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ ജോസ് ഫിലിപ്പ്, പീറ്റർ ചെറിയാൻ, പരേതരായ ചെറിയാൻ ഫിലിപ്പ്, സിസ്റ്റർ സോഫിയ ഡിഎം, സിസ്റ്റർ സെലിൻ എസ്ഐസി എന്നിവരാണ്.

സിസ്റ്റർ ഫെലിസിറ്റ എസ്ഐസി

തിരുവനന്തപുരം: ബഥനി മിശിഹാനുകരണ സന്യാസിനീ സമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗമായ സിസ്റ്റർ ഫെലിസിറ്റ എസ്ഐസി (85) അന്തരിച്ചു. സിസ്റ്ററിന്‍റെ ഭൗതിക ശരീരംഇന്ന് രാവിലെ ആറിന് നാലാഞ്ചിറ ബഥനി മഠത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്നതുമാണ്. സിസ്റ്റർ മാക്കാംകുന്ന്, പുഷ്പപുരം പരേതരായ ഫിലിപ്പിന്‍റേയും റോസമ്മയുടേയും മകളാണ്. ബഥനി തിരുവനന്തപുരം പ്രോവിൻസിന്‍റെ പ്രൊവിൻഷ്യാൾ സുപ്പീരിയർ, പ്രൊവിൻഷ്യാൾ കൗൺസിലർ, നോവിസ് മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിൽ സിസ്റ്റർ ചുമതല വഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ ജോസ് ഫിലിപ്പ്, പീറ്റർ ചെറിയാൻ, പരേതരായ ചെറിയാൻ ഫിലിപ്പ്, സിസ്റ്റർ സോഫിയ ഡിഎം, സിസ്റ്റർ സെലിൻ എസ്ഐസി എന്നിവരാണ്.

കുര്യൻ ജേക്കബ്

എഴുമറ്റൂർ: ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്. കുര്യൻ ജേക്കബ് എഴുമറ്റൂർ ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്.

ബേബി യോഹന്നാൻ

അടൂർ: പറന്തൽ പൊങ്ങലടി കലതിവിളയിൽ ബേബി യോഹന്നാൻ (87) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11ന് പൊങ്ങലടി സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേതൻ തുമ്പമൺ പട്ടശേരിൽ പടിഞ്ഞാറ്റതിൽ കുടുംബാംഗം. ഭാര്യ ശോശാമ്മ പെരുംപുളിക്കൽ അരീക്കത്തറ കുടുംബാംഗം. മക്കൾ: ബെഞ്ചമിൻ കെ. ബേബി (കലതി വിളയിൽ റബർ ട്രേഡേഴ്സ്, പന്നിവിഴ), സ്റ്റീഫൻ ബേബി (എൽഐസി ഓഫ് ഇന്ത്യ, അടൂർ ), ഗ്രേസിക്കുട്ടി, ജെസി. മരുമക്കൾ: ജെസി, ലീന, പി.ജി. തമ്പാൻ, റെജി ഏബ്രഹാം.

ആർ. ഗോവിന്ദപിള്ള

മാന്നാർ: കുട്ടംപേരൂർ ഹരിശ്രീയിൽ ആർ. ഗോവിന്ദ പിള്ള (92) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. കുട്ടംപേരൂർ വിദ്യാ പ്രദായാനിയോഗം സ്കൂൾ പ്രധാനാധ്യാപകൻ, സ്കൂൾ മാനേജർ, കുട്ടൻപേരൂർ 611 സർവീസ് സഹകരണ ബാങ്ക് ആദ്യകാല പ്രസിഡന്‍റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ശാരദാമ്മ കൊച്ചാലുംമൂട് കൊല്ലിരേത്ത് കുടുംബാംഗം. മക്കൾ: ശ്രീദേവി, പരേതനായ ശ്രീകുമാർ, ഹരികുമാർ (ദുബായ്), രഘുനാഥ്, ഉണ്ണികൃഷ്ണൻ (സെക്രട്ടറി, കുട്ടംപേരൂർ വിദ്യാപ്രദായനി യോഗം യുപിഎസ്). മരുമക്കൾ. പരേതനായ സദാശിവൻ നായർ, വീണ (അധ്യാപിക), വിദ്യാ (അധ്യാപിക), സന്ധ്യാ, അഞ്ജു കൃഷ്ണ.

വർഗീസ് കുരിശിങ്കൽ

ആലപ്പുഴ: ആലപ്പുഴയുടെ സാമൂഹിക സാംസ്കാരിക പ്രവർത്തന മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വർഗീസ് കുരിശിങ്കൽ (80, റിട്ട. സീനിയർ സൂപ്രണ്ട് കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ചാത്തനാട് ഹോളി ഫാമിലി പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. ഭാര്യ: ഫിലോമിന (റിട്ട. ഫാർമസിസ്റ്റ്). മക്കൾ: അരുൺ വർഗീസ്, അനു വർഗീസ് (കാനഡ), ആഗി വർഗീസ് (അസോ. പ്രഫസർ, കോ-ഓപ്പറേറ്റീവ് എൻജിനിയറിംഗ് കോളജ്, പുന്നപ്ര). മരുമക്കൾ: മേരി ചെറിയാൻ (ഫിഷറീസ് ഓഫീസർ, അമ്പലപ്പുഴ), വിൻസന്‍റ് വർഗീസ് (കാനഡ), ലാലിച്ചൻ ഏബ്രഹാം (മൈക്രോ ഓബ്ജക്റ്റ്, കൊച്ചി). പരേതൻ ആലപ്പുഴയിലെ സെഹിയോൻ ഊട്ടുശാലയുടെ സ്ഥാപക പ്രസിഡന്‍റ്, കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ സ്ഥാപക നേതാവ്, ആലപ്പുഴ റോട്ടറി ക്ളബ് പ്രസിഡന്‍റ്, സെന്റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റി എ സി പ്രസിഡന്‍റ്, ജീവകാരുണ്യ സംഘടനയായ പരിചരണം പ്രസിഡന്‍റ്, ആലപ്പുഴ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ആലപ്പുഴ ചാത്തനാട്ടുള്ള വസതിയിൽ കൊണ്ടുവരും.

എം.ജെ. ജോസഫ്

പൂവത്തിളപ്പ് : മണലുങ്കൽ മൂങ്ങാമാക്കൽ എം.ജെ. ജോസഫ് (ഏപ്പ് സാർ-99, റിട്ട. അധ്യാപകൻ, മണലുങ്കൽ സെന്‍റ് അലോഷ്യസ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മണലുങ്കൽ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി പാലാ മുഞ്ഞനാട്ട് ചാലിൽ കുടുംബാംഗം. മക്കൾ: ജോസമ്മ ടോം (റിട്ട. അധ്യാപിക, ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ), ജോസ് (റിട്ട. ഫെഡറൽ ബാങ്ക്). മരുമക്കൾ: ടോമി ജയിംസ് ഇളംതോട്ടം (പിണ്ണാക്കനാട്), എൽസമ്മ ജോസ് സ്രാമ്പിക്കൽ (മുട്ടാർ).

കെ. എം. മാത്യു

കൊന്നത്തടി: വാകക്കാട് കുന്നയ്ക്കാട്ട് കെ. എം. മാത്യു (മാത്യു സാർ-75, റിട്ട.അധ്യാപകൻ, വിക്ടോറിയ കോളജ്) അന്തരിച്ചു. സംസ്കാരം നാളെ10.30 ന് ഭവനത്തിൽ ആരംഭിച്ച് പൊൻമുടി സെന്‍റ് മേരീസ് പള്ളിയിൽ.ഭാര്യ: ആലീസ് പെരിഞ്ചാംകുട്ടി വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ: ഷെൽബി, ഷെറിൻ, മെറിറ്റ്. മരുമക്കൾ: ക്ലിസൺ മാളിയേക്കൽ രാമപുരം, ഷിനൂപ് കാരിക്കൂട്ടത്തിൽ ഇടുക്കി, അങ്കിത് കൈതോലിൽ കുളമാവ്. സഹോദരങ്ങൾ: പേപ്പച്ചൻ (രാജകുമാരി), ലീലാമ്മ (പൊൻമുടി), മേരി (വാകക്കാട്), അപ്പച്ചൻ (കല്ലാർ), ലില്ലി (മേലുകാവ്), സോമൻ (യുപി), സോമിച്ചൻ (വാകക്കാട്).

വർഗീസ് വർക്കി വേത്താനത്ത്

തിരുമാറാടി: പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്തിന്‍റെ പിതാവ് വർഗീസ് വർക്കി വേത്താനത്ത് (90) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കാക്കൂർ സെന്‍റ് ജോസഫ്സ് തീർഥാടന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി വർഗീസ് പെരിയപ്പുറം അങ്ങാടിയത്ത് കുടുംബാംഗം. മറ്റു മക്കൾ: പരേതനായ ജോർജ്, മാമച്ചൻ, ജോണ്‍, സിസ്റ്റർ റീമ (ലിറ്റിൽ ഫ്ലവർ എഫ്സി കോണ്‍വെന്‍റ് ളാലം പാലാ, റിട്ട. അധ്യാപിക സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ). മരുമക്കൾ: ജോളി, എൽസി, ലാലി.

ജോസഫ് മുണ്ടശേരി

അയ്യന്തോൾ: വടക്കേത്തല മുണ്ടശേരി വറീത് മകൻ ജോസഫ് മുണ്ടശേരി (79, റിട്ട. തൃശൂർ എസ്പി ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് അയ്യന്തോൾ സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റോസിലി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മക്കൾ: റിജോ മുണ്ടശേരി (ലണ്ടൻ), രേഷ്മ ജോസഫ് (ന്യൂസിലാന്‍റ്). മരുമക്കൾ: ജെറി ആൻ ജേക്കബ് (ലണ്ടൻ), സോനു ജോസ് (ന്യൂസിലാന്‍റ്).

ഡോ.ഗോപിനാഥ്

കണ്ടശാംകടവ്: ഡൽഹി സർവകലാശാലയിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ.ഗോപിനാഥ്(70) അമേരിക്കയിൽ അന്തരിച്ചു. പടിയം സ്വദേശിയാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് പോപ്പുലേഷൻ ജനറ്റിക്സിൽ 1983ൽ പിഎച്ച്ഡി നേടി. സർവകലാശാലയിൽ ശാസ്ത്രജ്ഞനായും സർവകലാശാലയുടെ ഓൾ ഇന്ത്യ പ്രോജക്ട് കൺട്രോളറായും സേവനമനുഷ്ഠിച്ചു. പഞ്ചസാര വ്യവസായത്തിലെ മുൻനിര കമ്പനിയായ ഇഐഡി പാരി ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്‍റായിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ സോളിഡാരിഡാഡ്, ഡൽഹി ആസ്ഥാനമായ ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷൻ എന്നി സ്ഥാപനങ്ങൾ ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രസീലിൽ നിന്ന് ബോൺ സുക്രോ അവാർഡ് നേടിയിട്ടുണ്ട്. സംസ്കാരം യുഎസ്എയിലെ സിയാറ്റിനിൽ നടക്കും. പരേതനായ ചന്ദ്രശേഖരന്‍റെയും സുശീലയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: ഡോ. ഹിമ, ഗ്രീഷ്‌മ.

ഫാ. ടോമി എട്ടിയിൽ(51)

മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാ. ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച പത്തിന് പാമ്പിഴഞ്ഞപാറയിലുള്ള സഹോദരൻ ജോസിന്‍റെ (മെഡികെയർ ലബോറട്ടറി തിരുവമ്പാടി) വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. സഭയുടെ ഷിമോഗ സെമിനാരി സുപ്പീരിയറായിരുന്നു. പരേതനായ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തെയ്യാമ്മ, മാത്യു, പരേതയായ മേരി, ജോസ് (മെഡി. കെയർ ലാബ്, തിരുവമ്പാടി ), സിബി, ജോർജ്കുട്ടി (എറണാകുളം).

മാത്യൂസ് ജോസ്

കൊന്നക്കാട് : വലിയവീട്ടിൽ മാത്യൂസ് ജോസ് (59) അന്തരിച്ചു. സംസ്കാരം നാളെ 2.30നു കൊന്നക്കാട് സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷൈനി പ്രവിത്താനം വടക്കൻ കുടുംബാംഗമാണ്. മക്കൾ: ഡീക്കൻ അനുഗ്രഹ് സിഎസ്ടി, അർപ്പിത് (യുകെ), അഭിഷേക്. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞമ്മ കൊച്ചുപുരയ്ക്കൽ, അഡ്വ. വി.ജെ. ജോസ്, ജോർജ് ജോസഫ്, ശാന്തമ്മ ചന്ദ്രകുന്നേൽ, സാലിയമ്മ പൂവത്തിനാൽ, ജിമ്മിച്ചൻ, അഡ്വ. ജയിംസ് ജോസ്, ആനി വടക്കെചിറയാത്ത്, പയസ്, പരേതരായ മറിയാമ്മ മാന്നാത്ത്, ലീലാമ്മ മഠത്തിൽ, ലിസമ്മ ഒഴുകയിൽ, അഡ്വ. വി.ജെ. തോമസ്.

$i=0; if(!empty( $pages_obituary)){ foreach($pages_obituary as $page) { if($page->district=='Others'){ if($i<12){ $postdate=date_create($page->created_at); $postdate=date_format($postdate,"d-m-Y"); $img_url=$base_url.'uploads/obituary/'.$page->main_image; echo ' '; } $i++; } } } ?>
ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

03-07-2025

മകൾക്ക് പ്രായം 42, അപ്പോൾ അമ്മയ്ക്ക്? അമ്മയുടെ പിറന്നാൾ ആഘോഷമാക്കി തൃഷ

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്‍റുകൾ. തൃഷയ്ക്ക് 42 വയസുണ്ടെന്നും അപ്പോൾ അമ്മയ്ക്ക് എത്രയാകും പ്രായമെന്നുമാണ് ആരാധകർ ചോദിക്കുന്നത്. തൃഷയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം അമ്മ ഉമയാണെന്നും ഇവർ പറയുന്നു. 

ചെറിയ പ്രായത്തിൽ നിരവധി സിനിമാ ഓഫറുകൾ ഉമയെ തേടി വന്നിരുന്നെങ്കിലും അതെല്ലാം അവർ നിരസിക്കുകയായിരുന്നു. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവച്ചു.

03-07-2025

മകൾക്ക് പ്രായം 42, അപ്പോൾ അമ്മയ്ക്ക്? അമ്മയുടെ പിറന്നാൾ ആഘോഷമാക്കി തൃഷ

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്‍റുകൾ. തൃഷയ്ക്ക് 42 വയസുണ്ടെന്നും അപ്പോൾ അമ്മയ്ക്ക് എത്രയാകും പ്രായമെന്നുമാണ് ആരാധകർ ചോദിക്കുന്നത്. തൃഷയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം അമ്മ ഉമയാണെന്നും ഇവർ പറയുന്നു. 

ചെറിയ പ്രായത്തിൽ നിരവധി സിനിമാ ഓഫറുകൾ ഉമയെ തേടി വന്നിരുന്നെങ്കിലും അതെല്ലാം അവർ നിരസിക്കുകയായിരുന്നു. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവച്ചു.

30-06-2025

അമൃതവർഷിണി തുടരും


തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവർഷിണി. സിനിമയിലേക്കുള്ള അമൃതയുടെ പ്രവേശനം ശരിക്കും ഉത്സവമായി മാറി. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്നിരുന്ന മോഹൻലാൽ, ശോഭന തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം സ്വപ്നതുല്യമായ ഒരു അരങ്ങേറ്റം. 


ആദ്യ സിനിമതന്നെ സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്തു. മോഹൻലാൽ-ശോഭന താരജോടികൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകൾ പവിത്രയായിട്ടാണ് സിനിമയിൽ അമൃതവർഷിണി ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ കഥാഗതിയിൽ നല്ല പങ്കാളിത്തമുള്ള കഥാപാത്രം. അരങ്ങേറ്റം ഗംഭീരമാക്കാൻ അമൃതവർഷിണിക്കു കഴിഞ്ഞു എന്നു പ്രേക്ഷകരും പറയുന്നു.

തെന്നിന്ത്യന്‍ നടി രശ്മികയുടെ ആരാധികകൂടിയായ അമൃത ചെയ്ത ഒരു റീല്‍ വീഡിയോയ്ക്കു സാക്ഷാല്‍ രശ്മികതന്നെ കമന്‍റ് നല്‍കിയത് അടുത്തിടെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി നിരവധി ഫോളോവേഴ്സ് ഉള്ള അമൃതയെ അതിന്‍റെ പേരിൽ ചിലർ ജൂണിയര്‍ രശ്മിക മന്ദാന എന്നും വിശേഷിപ്പിച്ചു. 

കൊച്ചിന്‍ നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അമൃത, ശ്രദ്ധിക്കപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സർ കൂടിയാണ്. സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന അമൃത സണ്‍ഡേ ദീപികയുമായി സംസാരിക്കുന്നു.

തുടരും എങ്ങനെ തുറന്നെത്തി?

ഉടന്‍ ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയിലേക്ക് എന്‍റെ പ്രായത്തിലുള്ള ഒരു കുട്ടിയെ വേണമെന്ന് എന്‍റെ മാമനായ അശ്വിനോടു കൂട്ടുകാരന്‍ ബിനുവേട്ടനാണ് (ബിനു പപ്പു) പറഞ്ഞത്. അപ്പോള്‍ മാമന്‍ അദ്ദേഹത്തോട് എന്‍റെ പേരു പറഞ്ഞു, ഫോട്ടോയും കാണിച്ചുകൊടുത്തു. 

അങ്ങനെ ബിനുവേട്ടന്‍ എന്നെ വിളിച്ചു. ലാലേട്ടന്‍റെ സിനിമയാണെന്നു പറഞ്ഞിരുന്നു. ഓഡിഷനുണ്ട്, കൂടുതല്‍ പ്രതീക്ഷിക്കേണ്ട. കിട്ടിയാല്‍ കിട്ടി എന്നാണ് ബിനുവേട്ടന്‍ ആദ്യമേ പറഞ്ഞിരുന്നത്.

ഓഡിഷനു ചെന്നപ്പോള്‍ എന്നോടു രണ്ടു സിറ്റുവേഷന്‍ ചെയ്തു കാണിക്കാന്‍ പറഞ്ഞു. ഒന്ന് ഒരു ആങ്ങളയും പെങ്ങളും തമ്മിലുള്ള പ്രശ്നമാണ്. ആങ്ങളയെ കുറ്റം പറയുന്ന സീനായിരുന്നു. എനിക്ക് ഒരു സഹോദരന്‍ ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് അതു കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല, അതു നന്നായി ചെയ്തു കാണിച്ചു. 

പരിചിതനായ ഒരാള്‍ വീട്ടില്‍ വരുന്നു, അയാളെ കണ്ടാല്‍ത്തന്നെ പേടിയാകും, വീട്ടിലാണെങ്കില്‍ ഒറ്റയ്ക്കാണ്. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്നുള്ളതായിരുന്നു രണ്ടാമത്തെ സീന്‍. അതും ചെയ്തു കാണിച്ചു. തരുണ്‍ സാറാണ് അവിടെനിന്നു ഡയലോഗ് പറഞ്ഞു തന്നുകൊണ്ടിരുന്നത്. 

നമുക്ക് ഇനിയും കാണാമെന്നു പറഞ്ഞാണ് എന്നെ തിരിച്ചുവിട്ടത്. കിട്ടിയാല്‍ അതൊരു വലിയ ടേണിംഗ് പോയിന്‍റാകുമെന്നു വിചാരിച്ചെങ്കിലും വിളിക്കുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കുറേക്കാലത്തേക്കു വിവരമൊന്നും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സെലക്ട് ആയി എന്നു പറഞ്ഞു വിളിച്ചു. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.

തുടരുമിൽ തുടങ്ങിയത് ഏതു സീനിൽ ആയിരുന്നു?

ശോഭന മാമിന്‍റെ കൂടെയായിരുന്നു തുടക്കം. "അന്ത ആള്‍ക്ക് കാറ് കൈയില്‍ കിട്ടിയാല്‍ കിളി പോകും' എന്നു ശോഭന എന്നോടു പറയുന്ന സീന്‍ ആണ് ആദ്യമായെടുത്തത്. ഞാന്‍ നൃത്തം പഠിക്കുന്നുണ്ട്, ചെയ്യാറുമുണ്ട്. 

അതുകൊണ്ടുതന്നെ ശോഭന മാമിനെ ഞാന്‍ പണ്ടുമുതലേ ഫോളോ ചെയ്തിരുന്നു. അവരുടെ ഡാന്‍സ് വിഡിയോകള്‍ എല്ലാം കാണാറുണ്ട്, ഒപ്പം പഴയ സിനിമകളും കണ്ടിട്ടുണ്ട്. ആദ്യമായി കാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍ നല്ല പേടിയുണ്ടായിരുന്നു. 

ആദ്യത്തെ ഷോട്ട് നാലു ടേക്ക് വരെ പോയി. എന്നിട്ടാണ് അത് ഒാക്കെ ആയത്. ഭയങ്കര പേടിയും അതുപോലെ എക്സൈറ്റ്മെന്‍റും. പക്ഷേ, എല്ലാവരും എന്നോടു നല്ല സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറിയത്. മാം എന്നെ കെട്ടിപ്പിടിച്ചു. അതോടെ ഞാൻ പേടി മാറി കംഫര്‍ട്ടബിളായി. പിന്നീട് വളരെ കൂളായി അഭിനയിക്കാന്‍ കഴിഞ്ഞു.


ലാലേട്ടനോടൊപ്പം

 

ad

ADVERTISEMENT

ad

ADVERTISEMENT

All

Movies

03-07-2025

മകൾക്ക് പ്രായം 42, അപ്പോൾ അമ്മയ്ക്ക്? അമ്മയുടെ പിറന്നാൾ ആഘോഷമാക്കി തൃഷ

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്‍റുകൾ. തൃഷയ്ക്ക് 42 വയസുണ്ടെന്നും അപ്പോൾ അമ്മയ്ക്ക് എത്രയാകും പ്രായമെന്നുമാണ് ആരാധകർ ചോദിക്കുന്നത്. തൃഷയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം അമ്മ ഉമയാണെന്നും ഇവർ പറയുന്നു. 

ചെറിയ പ്രായത്തിൽ നിരവധി സിനിമാ ഓഫറുകൾ ഉമയെ തേടി വന്നിരുന്നെങ്കിലും അതെല്ലാം അവർ നിരസിക്കുകയായിരുന്നു. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവച്ചു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

03-07-2025

മാഗ് പ്രീമിയർ ലീഗ്: ഷുഗർലാൻഡ് സുൽത്താൻസ് ജേതാക്കൾ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗായ മാഗ് പ്രീമിയർ ലീഗിൽ ഷുഗർലാൻഡ് സുൽത്താൻസ് ടീം വിജയികളായി.

സ്റ്റാഫോർഡ് പാർക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ സാജൻ ജോൺ നേതൃത്വം നൽകിയ റിച്ച്മണ്ട് സൂപ്പർ ലയൺസിനെ അഞ്ച് വിക്കറ്റിനാണ് ഷുഗർലാൻഡ് സുൽത്താൻസ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റിംഗിനിറങ്ങി‌യ റിച്ച്മണ്ട് സൂപ്പർ ലയൺസ് 15 ഓവറിൽ എ‌ട്ട് വിക്കറ്റ് നഷ്‌ടത്തിൽ 126 റൺസ് നേടി. സുൽത്താൻസ് 14.5 ഓവറിൽ ലക്ഷ്യം മറികടന്നു.

ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഷുഗർലാൻഡ് സുൽത്താൻസ് ടീം ക്യാപ്റ്റൻ മിഖായേൽ ജോയിയെ(മിക്കി) തെരഞ്ഞെടുത്തു.

02-07-2025

സമ്പത്തിന്‍റെ കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്‌ടിക്കുന്നു: സത്യൻ മൊകേരി

ദമാം: ഇന്ത്യയിലെ പൊതുസമ്പത്തിന്‍റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് വൻതോതിൽ സാമ്പത്തിക അസമത്വം സൃഷ്‌ടിക്കുന്നുവെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ സത്യൻ മൊകേരി.

നവയുഗം സാംസ്‌കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പത്തിന്‍റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനത്തോളം മാത്രം വരുന്ന കോർപറേറ്റുകളാണ്.

കോർപറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. സംഘപരിവാർ-കോർപ്പറേറ്റ് സഖ്യത്തിന്‍റെ താത്പര്യങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ അണിനിരത്തി എതിർത്തു തോൽപ്പിക്കേണ്ടത് മതേതര ജനകീയ സംഘടനകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

27-06-2025

കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി

നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്‍റെ നിഷ്ഠുരതയ്ക്കും സർക്കാരിന്‍റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.

രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.

പ്രസിഡന്‍റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.

03-07-2025

മാഗ് പ്രീമിയർ ലീഗ്: ഷുഗർലാൻഡ് സുൽത്താൻസ് ജേതാക്കൾ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗായ മാഗ് പ്രീമിയർ ലീഗിൽ ഷുഗർലാൻഡ് സുൽത്താൻസ് ടീം വിജയികളായി.

സ്റ്റാഫോർഡ് പാർക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ സാജൻ ജോൺ നേതൃത്വം നൽകിയ റിച്ച്മണ്ട് സൂപ്പർ ലയൺസിനെ അഞ്ച് വിക്കറ്റിനാണ് ഷുഗർലാൻഡ് സുൽത്താൻസ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റിംഗിനിറങ്ങി‌യ റിച്ച്മണ്ട് സൂപ്പർ ലയൺസ് 15 ഓവറിൽ എ‌ട്ട് വിക്കറ്റ് നഷ്‌ടത്തിൽ 126 റൺസ് നേടി. സുൽത്താൻസ് 14.5 ഓവറിൽ ലക്ഷ്യം മറികടന്നു.

ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഷുഗർലാൻഡ് സുൽത്താൻസ് ടീം ക്യാപ്റ്റൻ മിഖായേൽ ജോയിയെ(മിക്കി) തെരഞ്ഞെടുത്തു.

03-07-2025

ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ

ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വ്യാഴാഴ്ച വൈകുന്നേരം 5.30ന് നടക്കും.

മദർ ഓഫ് ഗോഡ് പള്ളിവികാരിയും സെന്‍റ് അൽഫോൻസാ സീറോമലബാർ മിഷൻ ഡയറക്‌ടറുമായ ഫാ. ഹാൻസ് പുതിയകുളങ്ങര കൊടിമരം വെഞ്ചരിച്ചു കോടിയേറ്റും ദിവ്യബലിയും അർപ്പിക്കും.

വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കുർബാനയും ശേഷം വാഹനങ്ങളുടെ വെഞ്ചിരിപ്പും നടക്കും. ശനിയാഴ്ച രാവിലെ 11.30ന് കുർബാനയും ഒന്നിന് സ്‌നേഹവിരുന്നും നടക്കും.

തുടർന്ന് കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ഇടവക ദിനാഘോഷങ്ങൾ നടക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും.

തുടർന്ന് പ്രദിക്ഷണവും തുടർന്ന് ഉത്പന്നലേലവും നടക്കും. തിങ്കളാഴ്ച ലെസ്റ്റർ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കുർബാനയും തുടർന്ന് കൊടിയിറക്കവും നടക്കും.

പള്ളിൽ നടക്കുന്ന ഇടവക തിരുനാളിന്‍റെ തിരുകർമങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും പള്ളി വികാരിയും ഇടവകസമൂഹ പ്രതിനിധികളും ഇടവക സമൂഹവും ക്ഷണിക്കുന്നതായി അറിയിച്ചു.

30-06-2025

മെൽബണ്‍ സൗത്ത് ഈസ്റ്റ് സെന്‍റ് തോമസ് സീറോമലബാർ ഇടവക ദേവാലയ കൂദാശ ജൂലൈ 12ന്

മെൽബണ്‍: സെന്‍റ് തോമസ് സീറോമലബാർ മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവക പള്ളിയുടെ കൂദാശകർമം ജൂലൈ 12ന് മെൽബണ്‍ സമയം രാവിലെ 9.30ന് നടക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കൂദാശകർമം നിർവഹിക്കും.

മെൽബണ്‍ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോണ്‍ പനംതോട്ടത്തിൽ, മെൽബണ്‍ രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്കോ പുത്തൂർ, മെൽബണ്‍ അതിരൂപത സഹായ മെത്രാൻ ആന്‍റണി ജോണ്‍, അയർലൻഡ് വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍.

ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ തുടങ്ങിയവർ കൂദാശകർമത്തിൽ പങ്കെടുക്കും. ദേവാലയ കൂദാശയുടെ ശിലാഫലകം മാർ റാഫേൽ തട്ടിൽ അനാച്ഛാദനം ചെയ്യും. ദേവാലയ കൂദാശകർമത്തിനുശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.

2013 ഡിസംബർ 23നാണ് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ മെൽബണ്‍ ആസ്ഥാനമായി ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോമലബാർ രൂപതയായി മെൽബണ്‍ രൂപത പ്രഖ്യാപിച്ചത്. മെൽബണ്‍ സീറോമലബാർ രൂപതയിൽ പണി പൂർത്തീകരിച്ച ആറാമത്തെ പള്ളിയാണ്.

മെൽബണ്‍ സൗത്ത് ഈസ്റ്റ് സെന്‍റ് തോമസ് ഇടവക ദേവാലയം. മെൽബണ്‍ സീറോമലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, 1,100 ഓളം കുടുംബങ്ങളുള്ള മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിന്‍റെ ദീർഘനാളത്തെ പ്രാർഥനയുടെയും ത്യാഗത്തിന്‍റെയും കൂട്ടായ്മയുടെയും ഫലമാണ് കൂദാശയ്ക്കായി ഒരുങ്ങുന്ന മെൽബണ്‍ സൗത്ത് ഈസ്റ്റ്‌ ഇടവക പള്ളി.

02-07-2025

ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് ഇന്ധന നിയന്ത്രണം

ന്യൂഡൽഹി: പഴകിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഇന്ധന നിയന്ത്രണം പ്രാബല്യത്തിൽ വന്നു.

പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇനി മുതൽ ഡൽഹിയിൽ ഇന്ധനം നിറയ്ക്കാൻ അനുവാദമില്ല.

ജൂലൈ ഒന്നു മുതൽ കാലപ്പഴക്കംചെന്ന വാഹനങ്ങൾ ഡൽഹിയിലെ നിരത്തിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ പദ്ധതിയാണ് ഇന്ധനം നിഷേധിക്കൽ.

15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും കാലാവധി കഴിഞ്ഞ വാഹനങ്ങളായാണ് കണക്കാക്കുന്നത

ഇത്തരം കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് പെട്രോളോ ഡീസലോ നൽകരുതെന്നാണ് സർക്കാർ പന്പുടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

എയർ ക്വാളിറ്റി മാനേജ്മെന്‍റ് (സിഎക്യുഎം) നേരത്തേ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച്ച്, പെട്രോൾ പന്പുകളിലോ പൊതുസ്ഥലങ്ങളിലോ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.

ഇതിനുപുറമേ, എൻഡ്-ഓഫ്-ലൈഫ് (ഇഒഎൽ) നാലുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് 10,000 പിഴയും ഇരുചക്ര വാഹന ഉടമകൾക്ക് 5,000 പിഴയും ചുമത്തും. ടോവിംഗ്, പാർക്കിംഗ് ഫീസ് എന്നിവയും നൽകണം.

കൂടാതെ, വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യില്ലെന്നും ഡൽഹിയുടെ അധികാരപരിധിയിൽനിന്നും നീക്കം ചെയ്യുമെന്നും വ്യക്തമാക്കുന്ന ഒരു ഉറപ്പും ഉടമകൾ സമർപ്പിക്കണം.

ഡൽഹിയിലെ എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ കണ്ടെത്തുന്നതിനായി, നഗരത്തിലെ 500 ഓളം ഇന്ധന സ്റ്റേഷനുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

എയർ ക്വാളിറ്റി മാനേജ്മെന്‍റ് പങ്കിട്ട ഡേറ്റ പ്രകാരം, ഡൽഹിയിൽ നിലവിൽ 62 ലക്ഷം എൻഡ് ഓഫ് ലൈഫ് വാഹനങ്ങളുണ്ട്. അവയിൽ 41 ലക്ഷം ഇരുചക്ര വാഹനങ്ങളാണ്. അതേസമയം എൻസിആർ ജില്ലകളിലെ ആകെ ഇഒഎൽ വാഹനങ്ങളുടെ എണ്ണം ഏകദേശം 44 ലക്ഷമാണ് എന്നാണ് കണക്കുകൾ.

ഡൽഹിയിൽ നടപ്പാക്കിയ നിയന്ത്രണം അടുത്ത ഘട്ടമായി നവംബർ ഒന്നു മുതൽ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രിൽ ഒന്നു മുതൽ എൻസിആറിന്‍റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണു നീക്കം.

30-06-2025

ബംഗളൂരുവിൽ മാലിന്യ വാഹനത്തിൽ ഉപേക്ഷിച്ച നിലയിൽ അജ്ഞാത മൃതദേഹം

ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് അ‍യച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്‍റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

All

NRI

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

Buy Publications

All

Health News

ad

ADVERTISEMENT

All

Videos

ഭരണഘടനയെക്കുറിച്ചോ മതേതരത്വത്തെക്കുറിച്ചോ സംശയിക്കുന്നവരുടേത് സംശയമല്ല, അജൻഡയാണ്
ഈ ന്യായീകരണങ്ങളെല്ലാം ഇടുങ്ങിയ മതതാത്പര്യങ്ങളെ മറയ്ക്കാനുള്ള മുഖാവരണങ്ങളാണ്
സോഷ്യലിസത്തിലും മതേതരത്വത്തിലും ഭരണഘടനാ നിർമാണ സഭയുടെ നിലപാട് എന്തായിരുന്നു
ad

ADVERTISEMENT

All

Shorts

Shorts

Category Category
ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up