x
ad
Fri, 20 June 2025
ad

ADVERTISEMENT

കപ്പലപകടം: നഷ്‌ടപരിഹാര ചര്‍ച്ചകള്‍ മാറ്റിവയ്ക്കണമെന്നു ഹൈക്കോടതി

Tijo Mathew
June 20, 2025 06:51 PM

കൊച്ചി: കൊച്ചി കായലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പലിന്‍റെ ഉടമകളുമായി നഷ്‌ടപരിഹാരത്തിനായി സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ താത്കാലികമായി മാറ്റിവയ്ക്കണമെന്നു ഹൈക്കോടതി. നഷ്‌ടപരിഹാരത്തിനായി ഹര്‍ജി നല്‍കുമെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.
കപ്പല്‍ കമ്പനിയുമായി നഷ്‌ടപരിഹാരം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദുരന്തനിവാരണ വകുപ്പ് സമിതിയെ നിയമിച്ചെന്നാണു സര്‍ക്കാര്‍ അറിയിച്ചത്. പരിസ്ഥിതി ആഘാതം, മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശത്തിനുമുണ്ടായ നഷ്‌ടം തുടങ്ങിയവയടക്കം നഷ്‌ടപരിഹാര ചര്‍ച്ചകള്‍ക്കായാണു സമിതി രൂപീകരിച്ചത്. പരിസ്ഥിതി സ്‌പെഷല്‍ സെക്രട്ടറിയെ ആഘാതം വിലയിരുത്തല്‍ ഓഫീസറായി നിയമിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, കോടതിയുടെ നിയമാധികാരമടക്കം ഇക്കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയെ സമീപിക്കുമെന്നു പറയുന്ന സര്‍ക്കാര്‍ കപ്പല്‍ കമ്പനിയുമായി നഷ്‌ടപരിഹാരത്തിനു ചര്‍ച്ച നടത്തുന്നതെന്തിനാണ്. ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്ക് സുതാര്യതയുണ്ടാകുമോയെന്നും സാധുതയുള്ള ഒത്തുതീര്‍പ്പുണ്ടാകുമോയെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണു നഷ്‌ടപരിഹാര ചര്‍ച്ചയ്ക്കുള്ള നടപടികള്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്നു കോടതി അഭിപ്രായപ്പെട്ടത്.
നഷ്‌ടപരിഹാരത്തിനു ചര്‍ച്ചകള്‍ വഴി ഒത്തുതീര്‍പ്പുണ്ടാക്കാനാകുമോയെന്നാണു ശ്രമിക്കുന്നതെന്ന് എജി അറിയിച്ചു. എന്നാല്‍, കോടതിക്കുള്ളിലും ഒത്തുതീര്‍പ്പുണ്ടാക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചര്‍ച്ചയ്ക്ക് ഇപ്പോള്‍ത്തന്നെ കമ്മിറ്റിയുണ്ടാക്കിക്കഴിഞ്ഞു. സുതാര്യത അനിവാര്യമാണ്. വിഷയത്തില്‍ യുഎസിലാണ് നിയമാധികാരമെന്നു പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ കമ്പനി കാണിക്കുമോ? കോടതിയെ സമീപിച്ചു ചര്‍ച്ച നടത്താത്തപക്ഷം സുതാര്യതയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

Tags : Kerala HC Shipwreck

Related News