x
ad
Tue, 24 June 2025
ad

ADVERTISEMENT

എന്‍ബിഎ 2025 ട്രോഫി ഒക്‌ലഹോമ സിറ്റി തണ്ടറിന്

Jomon Joseph
PUBLISHED: June 24, 2025 02:56 AM IST | UPDATED: June 24, 2025 02:56 AM IST

ഒക്‌ലഹോമ: ഏഴു മത്സരം നീണ്ട 2025 എന്‍ബിഎ (നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍) ഫൈനല്‍സില്‍ അവസാനചിരി ഒക്‌ലഹോമ സിറ്റി തണ്ടറിന്. ഫൈനല്‍സിലെ നിര്‍ണായകമായ ഏഴാം പോരാട്ടത്തില്‍ സിറ്റി തണ്ടര്‍ 103-91ന് ഇന്ത്യാന പേസേഴ്‌സിനെ തകര്‍ത്തു.

ഇതോടെ 4-3ന് ഫൈനല്‍സ് ജയിച്ച് ഒക്‌ലഹോമ സിറ്റി തണ്ടര്‍ കപ്പില്‍ ചുംബിച്ചു. നീണ്ട കാത്തിരിപ്പിനുശേഷം 2025 കലണ്ടര്‍ വര്‍ഷത്തില്‍ കിരീടം സ്വന്തമാക്കുന്ന 12-ാമത് ക്ലബ്ബായി സിറ്റി തണ്ടര്‍.

ഫൈനല്‍സിലെ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒക്‌ലഹോമ സിറ്റി തണ്ടറും ഇന്ത്യാന പേസേഴ്‌സും മൂന്നു ജയം വീതം നേടി സമനിലയിലായിരുന്നു. ഇതോടെ ഏഴാമത്തെയും അവസാനത്തെയും പോരാട്ടത്തില്‍ ജയിക്കുന്നവര്‍ കപ്പില്‍ ചുംബിക്കുമെന്നുറപ്പായി.

ഏഴാം പോരാട്ടത്തിന്‍റെ ആദ്യക്വാര്‍ട്ടറില്‍ 25-22ന് സിറ്റി തണ്ടര്‍ മുന്നില്‍. എന്നാല്‍, രണ്ടാം ക്വാര്‍ട്ടര്‍ 26-22ന് ഇന്ത്യാന പേസേഴ്‌സിന്‍റെ തിരിച്ചുവരവ്. എന്നാല്‍, മൂന്നാം ക്വാര്‍ട്ടറില്‍ സിറ്റി തണ്ടര്‍ 34-20ന് ഏകപക്ഷീയ മുന്നേറ്റം നടത്തി.

നാലാം ക്വാര്‍ട്ടറില്‍ 23-22നു ലീഡ് ലഭിച്ചെങ്കിലും ഇന്ത്യാനേ പേസേഴ്‌സിനു ജയിക്കാന്‍ അതു മതിയായില്ല. സിറ്റി തണ്ടറിന്‍റെ കനേഡിയന്‍ താരം ഷായ് ഗില്‍ജിയസ് അലക്‌സാണ്ടറാണ് ഫൈനല്‍സിലെ മികച്ച താരം.

ഫൈനല്‍സിലെ ഒന്ന് (111-110), മൂന്ന് (116-107), ആറ് (108-91) മത്സരങ്ങളാണ് പേസേഴ്‌സ് ജയിച്ചത്. രണ്ട് (123-107), നാല് (111-104), അഞ്ച് (120-109), ഏഴ് (103-91) പോരാട്ടങ്ങളില്‍ സിറ്റി തണ്ടറും ജയിച്ചു.

ഒക്‌ലഹോമയുടെ കന്നിക്കിരീടം

എന്‍ബിഎയില്‍ ഒക്‌ലഹോമ സിറ്റി തണ്ടര്‍ ചാമ്പ്യന്മാരാകുന്നത് ചരിത്രത്തില്‍ ഇതാദ്യം. എന്നാല്‍, ടീമിന്‍റെ ഷോക്കേസില്‍ രണ്ട് എന്‍ബിഎ ട്രോഫി ഉണ്ട്. 1967-68 സീസണില്‍ സിയാറ്റിലില്‍ രൂപകൊണ്ട സിയാറ്റില്‍ സൂപ്പര്‍സോണിക്കാണ് ഒക്‌ലഹോമയുടെ ആദ്യരൂപം. സിയാറ്റില്‍ സൂപ്പര്‍സോണിക്ക് 1979ല്‍ എന്‍ബിഎ ചാമ്പ്യന്മാരായിട്ടുണ്ട്.

2008ല്‍ സിയാറ്റിലില്‍നിന്ന് ടീം ഒക്‌ലഹോമയിലേക്കു പറിച്ചു നടപ്പെട്ടു, പേര് ഒക്‌ലഹോമ സിറ്റി തണ്ടര്‍ എന്നാക്കി പരിഷ്‌കരിച്ചു. ഒക്‌ലഹോമയില്‍ എത്തിയശേഷം കന്നിക്കിരീടം. അതേസമയം, ടീം എന്നനിലയില്‍ കന്നിക്കിരീടത്തിനുശേഷം (1979) നീണ്ട 46 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് 2025 ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ മുത്തമിട്ടത്.

1967ല്‍ രൂപംകൊണ്ട ഇന്ത്യാന പേസേഴ്‌സ്, അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യാത്രയിലാണ് അടിതെറ്റി വീണതെന്നതും ശ്രദ്ധേയം.

Tags :

Related News