x
ad
Fri, 20 June 2025
ad

ADVERTISEMENT

ഇരട്ടകളുടെ മഹാസംഗമവേദിയായി കോതനല്ലൂർ പള്ളി

Tomy George
June 20, 2025 09:57 PM

ബിജു ഇത്തിത്തറ


കടുത്തുരുത്തി: കന്തീശങ്ങളുടെ തിരുനാളിനോടുനുബന്ധിച്ച് ഇരട്ടകളുടെ അപൂര്‍വ സംഗമവേദിയായി കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളി.


തുടര്‍ച്ചയായ 19-ാമത്തെ വര്‍ഷമാണ് ഇരട്ടകളുടെ അപൂര്‍വ സംഗമവേദിയായി കോതനല്ലൂര്‍ പള്ളി മാറുന്നത്. ഇരട്ട വിശുദ്ധരുടെ (വിശുദ്ധ ഗര്‍വാസീസ് - വിശുദ്ധ പ്രോത്താസീസ്) നാമധേയത്തിലുള്ള പള്ളിയിലെ പ്രധാന തിരുനാളിനോടുനുബന്ധിച്ചു നടന്ന ഇരട്ടസംഗമത്തിനെത്തിയത് ആറ് മൂവര്‍ സംഘമുള്‍പ്പെടെ 388 ജോഡി ഇരട്ടകള്‍. കാണക്കാരി പെരുമലമുകളേല്‍ ആല്‍ബിന്‍ -അനു ദമ്പതികളുടെ 84 ദിവസം പ്രായമുള്ള മക്കളായ ഇസബെല്ല, ഏദന്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്ത ഇളംതലമുറക്കാര്‍.


77 വയസുകാരായ അതിരമ്പുഴ തെക്കേടത്ത് ജോസഫിന്‍റെ ഭാര്യ അന്നമ്മ ജോസഫ്, കടപ്ലാമറ്റം രണ്ടാനിക്കല്‍ മാത്യുവിന്‍റെ ഭാര്യ റോസമ്മ മാത്യു എന്നിവരാണ് സംഗമത്തിനെത്തിയ പ്രായം കൂടിയ ഇരട്ടസഹോദരങ്ങള്‍. ഇരട്ടസംഗമം ആരംഭിച്ചതു മുതല്‍ മുടക്കമില്ലാതെ പങ്കെടുക്കുന്ന കൊളക്കാട്ട് കളപ്പറമ്പത്ത് ബ്രിട്ടോയും ബെന്നിയും സംഗമത്തിനെത്തിയത് കണ്ണൂര്‍ പേരാവൂരില്‍നിന്നാണ്.


ഇരട്ടകളെ ജീവിത പങ്കാളികളാക്കിയവരും ഒരു വയസില്‍ താഴെയുള്ള 18 ജോഡി ഇരട്ടകളും സംഗമത്തില്‍ പങ്കെടുത്തു. ഒരു കുടുംബത്തിലെ രണ്ട് ജോഡി ഇരട്ടമക്കള്‍ ഉള്‍പ്പെടെ ഇരട്ടകളായ മൂന്ന് ജോഡി ദമ്പതികള്‍, ഇരട്ടകളായ മക്കളുമായും സംഗമത്തില്‍ പങ്കെടുത്തു. ഇരട്ടകളായ 13 വൈദികരും ഇരട്ടകളായ ആറ് സിസ്റ്റേഴ്സും സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തിനു മുന്നോടിയായി ഇരട്ട വൈദികരുടെ കാര്‍മികത്വത്തിലാണ് സമൂഹബലി നടന്നത്.

ഇരട്ടവൈദീകരായ ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, ഫാ. റോബി കണ്ണഞ്ചിറ സിഎംഐ, ഫാ. ജേബി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ. റെജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ. ആന്‍റോ പേഴുംകാട്ടില്‍, ഫാ. അജോ പേഴുംകാട്ടില്‍, ഫാ. ജസ്റ്റിന്‍ തയ്യില്‍ ഒഎസ്ബി, ഫാ. ജിസ്റ്റോ തയ്യില്‍ ഒഎസ്ബി, ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ഫാ. തോമസ് ചൂളപ്പറമ്പില്‍ സി എംഐ, ഫാ. ഡെയല്‍ വടക്കേമുറിയില്‍ എന്നിവരാണ് ഇരട്ടസംഗമത്തിലെ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചത്.

തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ചതും ഇരട്ടവൈദികരായിരുന്നു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനോടുനുബന്ധിച്ചു സന്ദേശം നല്‍കി. സംഗമത്തിൽ‍ പങ്കെടുത്ത ഇരട്ടസഹോദരങ്ങളെ കന്തീശങ്ങള്‍ക്ക് സമര്‍പ്പിച്ച ശുശ്രൂഷ പാലാ രൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് കണിയോടിക്കല്‍ നിര്‍വഹിച്ചു.


തിരുനാളിനും ഇരട്ടസംഗമത്തിനും വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍, സഹവികാരി ഫാ. ടോം ജോസ് മാമലശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 35 ജോഡികളുമായി ഫാ. ജോസഫ് പുത്തന്‍പുര വികാരിയായിരിക്കേ 2007ലാണ് കോതനല്ലൂര്‍ ഇടവകയില്‍ ഇരട്ടസംഗമത്തിന് തുടക്കം കുറിച്ചത്.

Tags :

Related News