x
ad
Wed, 18 June 2025
ad

ADVERTISEMENT

ഗതാഗതക്കുരുക്കിലും ടോള്‍ പിരിക്കുന്നതിനെതിരേ ഹൈക്കോടതി

Jobin Sebastian
June 18, 2025 05:44 AM

കൊച്ചി: തൃശൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരേ ഹൈക്കോടതി.

പണം നല്‍കുന്നവര്‍ക്ക് ദേശീയപാതയുടെ സേവനം നിഷേധിക്കാനാകില്ലെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സേവനം മോശമായിട്ടും ടോള്‍ നല്‍കേണ്ടിവരുന്ന സ്ഥിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ഷാജി കോടകണ്ടത്താണ് ഹര്‍ജി നല്‍കിയത്. ദേശീയപാതയില്‍ തൃശൂര്‍ ഭാഗത്ത് മേല്‍പ്പാതകളുടെയും അടിപ്പാതകളുടെയും നിര്‍മാണം നടക്കുന്നതിനാലാണ് യാത്ര ദുഷ്‌കരമായതെന്ന് ഹര്‍ജയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം തേടിയ കോടതി ഹര്‍ജി 25ലേക്ക് മാറ്റി.

Tags :

Related News