x
ad
Wed, 18 June 2025
ad

ADVERTISEMENT

കോടതി വ്യവഹാരങ്ങൾ നേരിട്ടറിയാൻ ഇനി മൊബൈൽ ആപ്


June 18, 2025 06:48 AM

കൊച്ചി: സ്മാർട്ട് ഫോണുണ്ടോ? എങ്കിൽ ഇനി കോടതി വ്യവഹാരങ്ങളുടെ വിവരങ്ങൾ അറിയാൻ വക്കീലിനെയും ഗുമസ്തനെയും തേടി പോകേണ്ട. കോടതി വ്യവഹാരങ്ങളുടെ സ്ഥിതി അറിയാൻ ‘കോർട്ട് ക്ലിക്ക്’ എന്ന പേരിലുള്ള മൊബൈൽ ആപ്പ് പുറത്തിറക്കി. വയോജനങ്ങൾ, വിദേശത്ത് താമസിക്കുന്നവർ, നിയമ സംവിധാനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തവർ തുടങ്ങിയ വിഭാഗങ്ങൾക്ക് കോടതിയിലുള്ള തങ്ങളുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആപ്പ്.


2024 നവംബറിൽ അഭിഭാഷകർക്കായി തയാറാക്കിയ ആപ്പിന്‍റെ പുതിയ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്. ഹൈക്കോടതിയിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്ന വിവരങ്ങൾ ആപ്പിലൂടെ അറിയാനാകും.

കേസിന്‍റെ ഹിയറിംഗുകളുടെ അപ്ഡേറ്റ് ചെയ്ത ടൈംലൈൻ, കോടതി രേഖകളുടെ ആക്സസ്, വിധിന്യായങ്ങൾ, ഇടക്കാല ഉത്തരവുകൾ എന്നിവയുടെ ലഭ്യത, ഹിയറിംഗ് അലർട്ടുകൾ തുടങ്ങിയ സേവനങ്ങളാണ് കോർട്ട് ക്ലിക്കിലൂടെ ലഭിക്കുക. പേര്, കേസ് നമ്പർ, കേസ് ഫയൽ ചെയ്ത ജില്ല എന്നിവ നൽകിയാൽ ആപ്പ് വിവരങ്ങൾ ലഭ്യമാക്കും. ഒരു കേസ് ട്രാക്ക് ചെയ്യുന്നതിനു പ്രതിവർഷം ഒമ്പതു രൂപയാണ് നൽകേണ്ടത്.


കേസിലെ അപ്‌ഡേറ്റ് ഉണ്ടാകുമ്പോഴെല്ലാം ആപ്പ് അറിയിപ്പ് നൽകുമെന്നും കോർട്ട് ക്ലിക്ക് മാനേജിംഗ് ഡയറക്ടർ മാധവൻ രാമകൃഷ്ണൻ, ഡയറക്ടർ അലൻ ടൈറ്റസ്, ലീഗൽ അഡ്വൈസർമാരായ അഖിൽ സുരേഷ്, കല്യാണി കൃഷ്ണ എന്നിവർ അറിയിച്ചു. നിലവിൽ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന 3,500ലധികം അഭിഭാഷകർ തങ്ങളുടെ ദൈനംദിന കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് കോർട്ട് ക്ലിക്ക് ഉപയോഗിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

Tags :

Related News