x
ad
Wed, 18 June 2025
ad

ADVERTISEMENT

വിജിലൻസ് കേസ്: ഇഡി ഉദ്യോഗസ്ഥന്‍റെ അറസ്റ്റ് രണ്ടാഴ്ചകൂടി തടഞ്ഞു

സ്വന്തം ലേഖകൻ
June 18, 2025 06:43 AM

കൊച്ചി: വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിന്‍റെ അറസ്റ്റ് ഹൈക്കോടതി രണ്ടാഴ്ചകൂടി തടഞ്ഞു. മുന്‍കൂര്‍ ജാമ്യം തേടി ശേഖര്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.

ശേഖറിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പത്രിക സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്നാണ് അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോടെ അറസ്റ്റ് തടഞ്ഞ മുന്‍ ഉത്തരവിന്‍റെ കാലാവധി നീട്ടിയത്.


കള്ളപ്പണ ഇടപാട് കേസ് ഒതുക്കാന്‍ ഇടനിലക്കാരന്‍ വഴി രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്‍റെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണു ഹര്‍ജി. കുറഞ്ഞ വിലയ്ക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് വ്യാപാരികളില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്നയാളാണ് അനീഷ്. അന്വേഷണവുമായി സഹകരിക്കാതെ മുങ്ങിനടക്കുന്ന അനീഷ് ഇഡിക്കെതിരേ മനപ്പൂര്‍വം പരാതി നല്‍കി തടിയൂരാന്‍ ശ്രമിക്കുകയാണെന്നാണ് ഹര്‍ജിയിലെ വാദം.


ഹര്‍ജിക്കാരന്‍റെയും മറ്റ് മൂന്നു പ്രതികളുടെയും കോള്‍ ഡാറ്റാ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്ന വിശദീകരണത്തിന് കൂടുതല്‍ സമയം തേടി സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിക്കുകയായിരുന്നു. തട്ടിപ്പ് കേസില്‍ ഇഡി സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്നു പരാതിക്കാരന്‍ അനീഷ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്

Tags :

Related News