x
ad
Sun, 22 June 2025
ad

ADVERTISEMENT

വ്യവസായ സൗഹൃദമാക്കാൻ തദ്ദേശ വകുപ്പിന്‍റെ 13 ചട്ടങ്ങളിൽ ഭേദഗതി വരും

Vidhulal R
June 22, 2025 07:37 PM

തിരുവനന്തപുരം: വ്യവസായശാലകളിലെ പ്രവേശന വീതി മാനദണ്ഡങ്ങളിൽ ഇളവു വരുത്താൻ തീരുമാനം. ഇതിനായി 2019ലെ കെട്ടിട നിർമാണ ചട്ടങ്ങളിലെ പ്രവേശന വീതി മാനദണ്ഡങ്ങളിൽ ഇളവു വരുത്തും.
കാറ്റഗറി-2 പഞ്ചായത്തുകളിലെ വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ അനുവദനീയമായ പരമാവധി വിസ്തൃതിയിൽ വർധന വരുത്തും. പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിട പെർമിറ്റിന് അപേക്ഷിക്കാൻ ആവശ്യമായ അനുബന്ധ രേഖകളുടെ പട്ടിക പരിഷ്കരിക്കും. രജിസ്റ്റർ ചെയ്ത പാട്ടക്കരാർ കെട്ടിട ഉടമാവകാശ രേഖയായി പരിഗണിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നതതലയോഗത്തിൽ ധാരണയായി.
2019ലെ കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ട് പ്രകാരം നിർമിച്ച നിർമാണങ്ങൾ ക്രമപ്പെടുത്താനുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിക്കും. കേരള ഇൻഡസ്ട്രിയൽ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡുകളുടെയും ഇൻഡസ്ട്രിയൽ ടൗണ്‍ഷിപ്പ് ഏരിയ ഡെവലപ്മെന്‍റ് ആക്ടിന്‍റെയും വ്യവസ്ഥകൾ പ്രകാരം നൽകിയ ലൈസൻസുകളും കല്പിത ലൈസൻസുകളും അംഗീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ മാർഗനിർദേശങ്ങളിലും ഭേദഗതി വരും. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും നിർബന്ധിത പാർക്കിംഗ് സൗകര്യങ്ങൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവു വരുത്തും. ഇതിനായി കെട്ടിടത്തിന്‍റെ വിസ്തൃതി കണക്കാക്കുന്ന മാനദണ്ഡങ്ങൾ പുതുക്കും. സംരംഭം സ്ഥാപിക്കുന്ന സമയത്ത് ബാധകമായ കെട്ടിട നിർമാണ നിയമങ്ങൾ പാലിച്ച് വിപുലീകരണത്തിന് അനുമതി നൽകും.
കൊച്ചിയിലെ നിക്ഷേപക സംഗമത്തിൽ ലഭിച്ച താൽപര്യ പത്രങ്ങൾക്ക് മുൻഗണന നൽകാൻ തദ്ദേശ വകുപ്പിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട 13 ചട്ട ഭേദഗതികളാണ് പരിഗണിക്കാൻ തീരുമാനിച്ചത്. നിക്ഷേപക സംഗമത്തിന്‍റെ തുടർച്ചയായി സംസ്ഥാനത്ത് നിലവിലുള്ള 31 ചട്ടങ്ങൾ ഭേദഗതി ചെയ്യും. തദ്ദേശഭരണം, റവന്യൂ, വൈദ്യുതി, പരിസ്ഥിതി, തൊഴിൽ, കൃഷി, ഉന്നത വിദ്യാഭ്യാസം, എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടവയും പൊതുവായതുമായ നയങ്ങളും ചട്ടങ്ങളുമാണ് ഭേദഗതി വരുത്തുക.
കേരള നെൽവയൽ സംരക്ഷണ ചട്ടങ്ങളിലെ അധിക ഫീസ് അടയ്ക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യാൻ ധനവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. സുതാര്യവും കാര്യക്ഷമവുമായ ഭൂവിനിയോഗത്തിനായി യുണീക്ക് തണ്ടപ്പേർ നന്പർ സന്പ്രദായം വേഗത്തിലാക്കും. വ്യാവസായിക ആവശ്യങ്ങൾക്ക് 15 ഏക്കറിന് മുകളിലുള്ള ഭൂമി ഉടമസ്ഥത സംബന്ധിച്ച് മന്ത്രിതല സമിതിയുടെ പരിഗണനയുമായി ബന്ധപ്പെട്ട ഉത്തരവിലെ ആശയക്കുഴപ്പം പരിഹരിക്കും. ഭൂമി തരംമാറ്റത്തിന് കൃഷി ഓഫീസർമാരുടെ അധികാരം വ്യക്തമാക്കി സർക്കുലർ ഇറക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതികൾക്കുള്ള ഫീസ് പരിഷ്കരിക്കും.

Tags : Local Self Government rules

Related News