x
ad
Fri, 20 June 2025
ad

ADVERTISEMENT

ആവേശമാകാൻ ദീപിക കളര്‍ ഇന്ത്യ സീസണ്‍ 4

Biju P Mani
June 20, 2025 07:45 AM

കോട്ടയം: അഖിലേന്ത്യാ തലത്തിൽ ലക്ഷക്കണക്കിന് വിദ‍്യാർഥികൾ ആവേശപൂർവം പങ്കെടുക്കുന്ന ‘ദീപിക കളര്‍ ഇന്ത്യ സീസണ്‍ 4’ ന്‍റെ പ്രവർത്തനങ്ങൾക്കു തുട‌ക്കമായി.

ലഹരിക്കെതിരേയുള്ള പോരാട്ടവും, ഭാരതത്തിന്‍റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാൻ ലക്ഷ‍്യമിടുന്ന  ദീപിക കളര്‍ ഇന്ത്യ സീസണ്‍ 4-ൽ ഈ വർഷം പത്തു ലക്ഷം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നതെന്ന് രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടും ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിലും അറിയിച്ചു.

ഇന്ത‍്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ദീപിക കളര്‍ ഇന്ത്യ സീസണ്‍ 4 ഈ വർഷം ഓഗസ്റ്റ് എട്ടിന് നടക്കും. സ്‌കൂള്‍ തല രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

സ്‌കൂള്‍ തല രജിസ്‌ട്രേഷനായി ഇതോടൊപ്പമുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സ്‌കൂളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034023226 എന്ന നമ്പറില്‍ ബന്ധപ്പെടാം.

നഴ്‌സറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പങ്കെടുക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഓരോ വിഭാഗത്തിലും ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്ഥാനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ജില്ല, സംസ്ഥാന, അഖിലേന്ത‍്യ തലങ്ങളിലെ വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും.

Tags :

Related News