ADVERTISEMENT

Close
ad
Sun, 6 July 2025
Videos

Deepika Editorial

Editorial

05-07-2025

കൃഷിഭൂമിക്കൊരു ചരമഗീതം

Editorial

04-07-2025

ഇടിഞ്ഞ സിസ്റ്റത്തിൽ ജനാധിപത്യം പെടരുത്

Editorial

04-07-2025

സാമൂഹികബന്ധം ആഡംബരമല്ല; അനിവാര്യത

Editorial

02-07-2025

മതേതര ഭരണഘടനയല്ല, മാറ്റാം മതരാഷ്‌ട്രചിന്ത

Editorial

01-07-2025

സൂംബ നൃത്തത്തെ കല്ലെറിഞ്ഞു കൊല്ലരുത്

Editorial

30-06-2025

സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പം?

Popular Sections

ad

ADVERTISEMENT

All

Local News

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ ഫെലിസിറ്റ എസ്ഐസി

തിരുവനന്തപുരം: ബഥനി മിശിഹാനുകരണ സന്യാസിനീ സമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗമായ സിസ്റ്റർ ഫെലിസിറ്റ എസ്ഐസി (85) അന്തരിച്ചു. സിസ്റ്ററിന്‍റെ ഭൗതിക ശരീരംഇന്ന് രാവിലെ ആറിന് നാലാഞ്ചിറ ബഥനി മഠത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്നതുമാണ്. സിസ്റ്റർ മാക്കാംകുന്ന്, പുഷ്പപുരം പരേതരായ ഫിലിപ്പിന്‍റേയും റോസമ്മയുടേയും മകളാണ്. ബഥനി തിരുവനന്തപുരം പ്രോവിൻസിന്‍റെ പ്രൊവിൻഷ്യാൾ സുപ്പീരിയർ, പ്രൊവിൻഷ്യാൾ കൗൺസിലർ, നോവിസ് മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിൽ സിസ്റ്റർ ചുമതല വഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ ജോസ് ഫിലിപ്പ്, പീറ്റർ ചെറിയാൻ, പരേതരായ ചെറിയാൻ ഫിലിപ്പ്, സിസ്റ്റർ സോഫിയ ഡിഎം, സിസ്റ്റർ സെലിൻ എസ്ഐസി എന്നിവരാണ്.

കുര്യൻ ജേക്കബ്

എഴുമറ്റൂർ: ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്. കുര്യൻ ജേക്കബ് എഴുമറ്റൂർ ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്.

ബേബി യോഹന്നാൻ

അടൂർ: പറന്തൽ പൊങ്ങലടി കലതിവിളയിൽ ബേബി യോഹന്നാൻ (87) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11ന് പൊങ്ങലടി സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേതൻ തുമ്പമൺ പട്ടശേരിൽ പടിഞ്ഞാറ്റതിൽ കുടുംബാംഗം. ഭാര്യ ശോശാമ്മ പെരുംപുളിക്കൽ അരീക്കത്തറ കുടുംബാംഗം. മക്കൾ: ബെഞ്ചമിൻ കെ. ബേബി (കലതി വിളയിൽ റബർ ട്രേഡേഴ്സ്, പന്നിവിഴ), സ്റ്റീഫൻ ബേബി (എൽഐസി ഓഫ് ഇന്ത്യ, അടൂർ ), ഗ്രേസിക്കുട്ടി, ജെസി. മരുമക്കൾ: ജെസി, ലീന, പി.ജി. തമ്പാൻ, റെജി ഏബ്രഹാം.

ആർ. ഗോവിന്ദപിള്ള

മാന്നാർ: കുട്ടംപേരൂർ ഹരിശ്രീയിൽ ആർ. ഗോവിന്ദ പിള്ള (92) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. കുട്ടംപേരൂർ വിദ്യാ പ്രദായാനിയോഗം സ്കൂൾ പ്രധാനാധ്യാപകൻ, സ്കൂൾ മാനേജർ, കുട്ടൻപേരൂർ 611 സർവീസ് സഹകരണ ബാങ്ക് ആദ്യകാല പ്രസിഡന്‍റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ശാരദാമ്മ കൊച്ചാലുംമൂട് കൊല്ലിരേത്ത് കുടുംബാംഗം. മക്കൾ: ശ്രീദേവി, പരേതനായ ശ്രീകുമാർ, ഹരികുമാർ (ദുബായ്), രഘുനാഥ്, ഉണ്ണികൃഷ്ണൻ (സെക്രട്ടറി, കുട്ടംപേരൂർ വിദ്യാപ്രദായനി യോഗം യുപിഎസ്). മരുമക്കൾ. പരേതനായ സദാശിവൻ നായർ, വീണ (അധ്യാപിക), വിദ്യാ (അധ്യാപിക), സന്ധ്യാ, അഞ്ജു കൃഷ്ണ.

എം.ജെ. ജോസഫ്

പൂവത്തിളപ്പ് : മണലുങ്കൽ മൂങ്ങാമാക്കൽ എം.ജെ. ജോസഫ് (ഏപ്പ് സാർ-99, റിട്ട. അധ്യാപകൻ, മണലുങ്കൽ സെന്‍റ് അലോഷ്യസ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മണലുങ്കൽ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി പാലാ മുഞ്ഞനാട്ട് ചാലിൽ കുടുംബാംഗം. മക്കൾ: ജോസമ്മ ടോം (റിട്ട. അധ്യാപിക, ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ), ജോസ് (റിട്ട. ഫെഡറൽ ബാങ്ക്). മരുമക്കൾ: ടോമി ജയിംസ് ഇളംതോട്ടം (പിണ്ണാക്കനാട്), എൽസമ്മ ജോസ് സ്രാമ്പിക്കൽ (മുട്ടാർ).

കെ. എം. മാത്യു

കൊന്നത്തടി: വാകക്കാട് കുന്നയ്ക്കാട്ട് കെ. എം. മാത്യു (മാത്യു സാർ-75, റിട്ട.അധ്യാപകൻ, വിക്ടോറിയ കോളജ്) അന്തരിച്ചു. സംസ്കാരം നാളെ10.30 ന് ഭവനത്തിൽ ആരംഭിച്ച് പൊൻമുടി സെന്‍റ് മേരീസ് പള്ളിയിൽ.ഭാര്യ: ആലീസ് പെരിഞ്ചാംകുട്ടി വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ: ഷെൽബി, ഷെറിൻ, മെറിറ്റ്. മരുമക്കൾ: ക്ലിസൺ മാളിയേക്കൽ രാമപുരം, ഷിനൂപ് കാരിക്കൂട്ടത്തിൽ ഇടുക്കി, അങ്കിത് കൈതോലിൽ കുളമാവ്. സഹോദരങ്ങൾ: പേപ്പച്ചൻ (രാജകുമാരി), ലീലാമ്മ (പൊൻമുടി), മേരി (വാകക്കാട്), അപ്പച്ചൻ (കല്ലാർ), ലില്ലി (മേലുകാവ്), സോമൻ (യുപി), സോമിച്ചൻ (വാകക്കാട്).

വർഗീസ് വർക്കി വേത്താനത്ത്

തിരുമാറാടി: പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്തിന്‍റെ പിതാവ് വർഗീസ് വർക്കി വേത്താനത്ത് (90) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കാക്കൂർ സെന്‍റ് ജോസഫ്സ് തീർഥാടന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി വർഗീസ് പെരിയപ്പുറം അങ്ങാടിയത്ത് കുടുംബാംഗം. മറ്റു മക്കൾ: പരേതനായ ജോർജ്, മാമച്ചൻ, ജോണ്‍, സിസ്റ്റർ റീമ (ലിറ്റിൽ ഫ്ലവർ എഫ്സി കോണ്‍വെന്‍റ് ളാലം പാലാ, റിട്ട. അധ്യാപിക സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ). മരുമക്കൾ: ജോളി, എൽസി, ലാലി.

ജോസഫ് മുണ്ടശേരി

അയ്യന്തോൾ: വടക്കേത്തല മുണ്ടശേരി വറീത് മകൻ ജോസഫ് മുണ്ടശേരി (79, റിട്ട. തൃശൂർ എസ്പി ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് അയ്യന്തോൾ സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റോസിലി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മക്കൾ: റിജോ മുണ്ടശേരി (ലണ്ടൻ), രേഷ്മ ജോസഫ് (ന്യൂസിലാന്‍റ്). മരുമക്കൾ: ജെറി ആൻ ജേക്കബ് (ലണ്ടൻ), സോനു ജോസ് (ന്യൂസിലാന്‍റ്).

ഫാ. ടോമി എട്ടിയിൽ(51)

മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാ. ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച പത്തിന് പാമ്പിഴഞ്ഞപാറയിലുള്ള സഹോദരൻ ജോസിന്‍റെ (മെഡികെയർ ലബോറട്ടറി തിരുവമ്പാടി) വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. സഭയുടെ ഷിമോഗ സെമിനാരി സുപ്പീരിയറായിരുന്നു. പരേതനായ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തെയ്യാമ്മ, മാത്യു, പരേതയായ മേരി, ജോസ് (മെഡി. കെയർ ലാബ്, തിരുവമ്പാടി ), സിബി, ജോർജ്കുട്ടി (എറണാകുളം).

മാത്യൂസ് ജോസ്

കൊന്നക്കാട് : വലിയവീട്ടിൽ മാത്യൂസ് ജോസ് (59) അന്തരിച്ചു. സംസ്കാരം നാളെ 2.30നു കൊന്നക്കാട് സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷൈനി പ്രവിത്താനം വടക്കൻ കുടുംബാംഗമാണ്. മക്കൾ: ഡീക്കൻ അനുഗ്രഹ് സിഎസ്ടി, അർപ്പിത് (യുകെ), അഭിഷേക്. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞമ്മ കൊച്ചുപുരയ്ക്കൽ, അഡ്വ. വി.ജെ. ജോസ്, ജോർജ് ജോസഫ്, ശാന്തമ്മ ചന്ദ്രകുന്നേൽ, സാലിയമ്മ പൂവത്തിനാൽ, ജിമ്മിച്ചൻ, അഡ്വ. ജയിംസ് ജോസ്, ആനി വടക്കെചിറയാത്ത്, പയസ്, പരേതരായ മറിയാമ്മ മാന്നാത്ത്, ലീലാമ്മ മഠത്തിൽ, ലിസമ്മ ഒഴുകയിൽ, അഡ്വ. വി.ജെ. തോമസ്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

05-07-2025

എന്‍റെ ആദ്യ ഓഡിഷന് സിബി തന്നത് നൂറിൽ രണ്ട് മാർക്ക്; മോഹൻലാൽ പറയുന്നു

സംവിധായകൻ സിബി മലയിലിനൊപ്പമുള്ള ആദ്യകാല അനുഭവം ഓർത്തെടുത്ത് മോഹൻലാൽ. സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘മുത്താരംകുന്ന് പിഒ’യുടെ 40-ാം വാർഷികാഘോഷ ചടങ്ങിലാണ് മോഹൻലാൽ തന്‍റെ ആദ്യ ഒഡീഷനിലെ അനുഭവം പങ്കുവച്ചത്.

ആദ്യമായി ഒഡീഷനിൽ പങ്കെടുക്കാൻ ചെന്നപ്പോൾ തനിക്ക് ഏറ്റവും കുറച്ചു മാർക്ക് ഇട്ടയാളാണ് സിബി മലയിൽ എന്നും എന്നാൽ അദ്ദേഹത്തിന്‍റെ സിനിമയിലൂടെയാണ് തനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചതെന്നും മോഹൻലാൽ പറഞ്ഞു.

‘സിബി മലയിലുമായി എനിക്ക് 45 വർഷത്തിലധികം കാലത്തെ പരിചയമുണ്ട്. ഞാൻ ആദ്യമായി ഒരു ഒഡീഷന് നവോദയയിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവരിൽ ഒരാളാണ് സിബി മലയിൽ. പിൽക്കാലത്ത് ഞാൻ അറിഞ്ഞത് എനിക്ക് ഏറ്റവും കുറച്ചു മാർക്കിട്ട ആളാണ് സിബി മലയിൽ എന്നാണ്.

ഏറ്റവും നല്ല മാർക്കാണ് അദ്ദേഹം തന്നത്, നൂറിൽ രണ്ട്. പിന്നീട് ആ രണ്ട് എന്ന സംഖ്യ വലിയ നിമിത്തമായി മാറി. അദ്ദേഹത്തിന്‍റെ സിനിമയിലൂടെയാണ് എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചത്.

എന്‍റെ 47 വർഷത്തെ സിനിമാ ജീവിതത്തിൽ പതിമൂന്നോളം സിനിമകളാണ് ഞാൻ സിബിയുമായി ചെയ്തത്. എന്‍റെ സിനിമാ ജീവിതത്തിൽ എനിക്ക് അഭിമാനിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നയാളാണ് സിബി മലയിൽ. സിബിയുടെ എല്ലാ സിനിമയിലെയും കഥാപാത്രങ്ങൾക്ക് ഒരു മിഴിവ് ഉണ്ടാകും.

മലയാള സിനിമയിലെ ഗാനങ്ങൾ മുഴുവൻ അതിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരുന്ന കാലത്താണ് ഞങ്ങൾ ‘ഹിസ് ഹൈനസ് അബദുള്ള’ ചെയ്യുന്നത്. മലയാള സിനിമയിലെ ഗാനങ്ങളുടെ മാർക്കറ്റ് വീണ്ടും ഏറ്റവും ഉയർന്ന നിലയിലെത്തിച്ച സിനിമകളായിരുന്നു ‘ഹിസ് ഹൈനസ് അബദുള്ള’, ‘ഭരതം’, ‘കലദളം’ എന്നീ ചിത്രങ്ങൾ.

കമലദളത്തിൽ നൃത്താധ്യാപകന്‍റെ വേഷമായിരുന്നു എനിക്ക്. ഞാൻ കമലദളത്തിൽ എങ്ങനെ അഭിനയിക്കുമെന്ന് പല തവണ സിബിയോട് ചോദിച്ചിട്ടുണ്ട്.

എനിക്ക് അങ്ങനെ നൃത്താധ്യാപകന്‍റെ വേഷം ചെയ്യാൻ കഴിയല്ല, പറഞ്ഞു തരുന്ന കാര്യങ്ങളല്ലേ ചെയ്യാൻ പറ്റൂ എന്ന് ചോദിച്ചു. ലാലിന് അത് ചെയ്യാൻ പറ്റുമെന്ന് സിബി പറഞ്ഞു. വീണ്ടും അതിൽ നിന്ന് രക്ഷപെടാൻ ഞാൻ‌ മറ്റൊരു കാര്യം പറഞ്ഞു.

ആ സമയത്ത് ഞാൻ ‘രാജശിൽപി’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ആ കഥാപാത്രത്തിന് നീണ്ട താടിയുണ്ടായിരുന്നു. അപ്പോൾ, താടി എടുത്തും വീണ്ടും വച്ചും അഭിനയിക്കാൻ പ്രയാസമാണെന്ന് ഞാൻ സിബിയോട് പറഞ്ഞു.

എനിക്ക് താടി വളർത്തിയൊരു നൃത്താധ്യാപകൻ മതിയെന്ന് സിബി പറഞ്ഞു. അദ്ദേഹത്തിന്‍റെ നാട്ടിലൊക്കെ അങ്ങനെയുണ്ടത്രേ. അങ്ങനെ ഏറ്റവും വെല്ലുവിളിയോടെ അദ്ദേഹം ആ ഉദ്യമം ഏറ്റെടുത്തു.’മോഹൻലാൽ പറഞ്ഞു.

ലാൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഔട്ടാക്കാൻ ശ്രമിച്ചയാളാണ് താനെന്ന് സിബി മലയിൽ പ്രതികരിച്ചു.

‘ഇയാളിനി ഇവിടെ നിൽക്കണ്ട എന്ന് വിചാരിച്ച് രണ്ട് മാർക്ക് കൊടുത്തു പറഞ്ഞു വിടാൻ ശ്രമിച്ച ആളാണ് ഞാൻ‌. പക്ഷേ, മുകേഷിന്‍റെ ഭാഷയിൽ പറഞ്ഞാൽ ‘‘ഒത്തില്ല’’...’സിബി മലയിലിന്‍റെ വാക്കുകൾ.

05-07-2025

എന്‍റെ ആദ്യ ഓഡിഷന് സിബി തന്നത് നൂറിൽ രണ്ട് മാർക്ക്; മോഹൻലാൽ പറയുന്നു

സംവിധായകൻ സിബി മലയിലിനൊപ്പമുള്ള ആദ്യകാല അനുഭവം ഓർത്തെടുത്ത് മോഹൻലാൽ. സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘മുത്താരംകുന്ന് പിഒ’യുടെ 40-ാം വാർഷികാഘോഷ ചടങ്ങിലാണ് മോഹൻലാൽ തന്‍റെ ആദ്യ ഒഡീഷനിലെ അനുഭവം പങ്കുവച്ചത്.

ആദ്യമായി ഒഡീഷനിൽ പങ്കെടുക്കാൻ ചെന്നപ്പോൾ തനിക്ക് ഏറ്റവും കുറച്ചു മാർക്ക് ഇട്ടയാളാണ് സിബി മലയിൽ എന്നും എന്നാൽ അദ്ദേഹത്തിന്‍റെ സിനിമയിലൂടെയാണ് തനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചതെന്നും മോഹൻലാൽ പറഞ്ഞു.

‘സിബി മലയിലുമായി എനിക്ക് 45 വർഷത്തിലധികം കാലത്തെ പരിചയമുണ്ട്. ഞാൻ ആദ്യമായി ഒരു ഒഡീഷന് നവോദയയിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവരിൽ ഒരാളാണ് സിബി മലയിൽ. പിൽക്കാലത്ത് ഞാൻ അറിഞ്ഞത് എനിക്ക് ഏറ്റവും കുറച്ചു മാർക്കിട്ട ആളാണ് സിബി മലയിൽ എന്നാണ്.

ഏറ്റവും നല്ല മാർക്കാണ് അദ്ദേഹം തന്നത്, നൂറിൽ രണ്ട്. പിന്നീട് ആ രണ്ട് എന്ന സംഖ്യ വലിയ നിമിത്തമായി മാറി. അദ്ദേഹത്തിന്‍റെ സിനിമയിലൂടെയാണ് എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചത്.

എന്‍റെ 47 വർഷത്തെ സിനിമാ ജീവിതത്തിൽ പതിമൂന്നോളം സിനിമകളാണ് ഞാൻ സിബിയുമായി ചെയ്തത്. എന്‍റെ സിനിമാ ജീവിതത്തിൽ എനിക്ക് അഭിമാനിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നയാളാണ് സിബി മലയിൽ. സിബിയുടെ എല്ലാ സിനിമയിലെയും കഥാപാത്രങ്ങൾക്ക് ഒരു മിഴിവ് ഉണ്ടാകും.

മലയാള സിനിമയിലെ ഗാനങ്ങൾ മുഴുവൻ അതിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരുന്ന കാലത്താണ് ഞങ്ങൾ ‘ഹിസ് ഹൈനസ് അബദുള്ള’ ചെയ്യുന്നത്. മലയാള സിനിമയിലെ ഗാനങ്ങളുടെ മാർക്കറ്റ് വീണ്ടും ഏറ്റവും ഉയർന്ന നിലയിലെത്തിച്ച സിനിമകളായിരുന്നു ‘ഹിസ് ഹൈനസ് അബദുള്ള’, ‘ഭരതം’, ‘കലദളം’ എന്നീ ചിത്രങ്ങൾ.

കമലദളത്തിൽ നൃത്താധ്യാപകന്‍റെ വേഷമായിരുന്നു എനിക്ക്. ഞാൻ കമലദളത്തിൽ എങ്ങനെ അഭിനയിക്കുമെന്ന് പല തവണ സിബിയോട് ചോദിച്ചിട്ടുണ്ട്.

എനിക്ക് അങ്ങനെ നൃത്താധ്യാപകന്‍റെ വേഷം ചെയ്യാൻ കഴിയല്ല, പറഞ്ഞു തരുന്ന കാര്യങ്ങളല്ലേ ചെയ്യാൻ പറ്റൂ എന്ന് ചോദിച്ചു. ലാലിന് അത് ചെയ്യാൻ പറ്റുമെന്ന് സിബി പറഞ്ഞു. വീണ്ടും അതിൽ നിന്ന് രക്ഷപെടാൻ ഞാൻ‌ മറ്റൊരു കാര്യം പറഞ്ഞു.

ആ സമയത്ത് ഞാൻ ‘രാജശിൽപി’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ആ കഥാപാത്രത്തിന് നീണ്ട താടിയുണ്ടായിരുന്നു. അപ്പോൾ, താടി എടുത്തും വീണ്ടും വച്ചും അഭിനയിക്കാൻ പ്രയാസമാണെന്ന് ഞാൻ സിബിയോട് പറഞ്ഞു.

എനിക്ക് താടി വളർത്തിയൊരു നൃത്താധ്യാപകൻ മതിയെന്ന് സിബി പറഞ്ഞു. അദ്ദേഹത്തിന്‍റെ നാട്ടിലൊക്കെ അങ്ങനെയുണ്ടത്രേ. അങ്ങനെ ഏറ്റവും വെല്ലുവിളിയോടെ അദ്ദേഹം ആ ഉദ്യമം ഏറ്റെടുത്തു.’മോഹൻലാൽ പറഞ്ഞു.

ലാൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഔട്ടാക്കാൻ ശ്രമിച്ചയാളാണ് താനെന്ന് സിബി മലയിൽ പ്രതികരിച്ചു.

‘ഇയാളിനി ഇവിടെ നിൽക്കണ്ട എന്ന് വിചാരിച്ച് രണ്ട് മാർക്ക് കൊടുത്തു പറഞ്ഞു വിടാൻ ശ്രമിച്ച ആളാണ് ഞാൻ‌. പക്ഷേ, മുകേഷിന്‍റെ ഭാഷയിൽ പറഞ്ഞാൽ ‘‘ഒത്തില്ല’’...’സിബി മലയിലിന്‍റെ വാക്കുകൾ.

30-06-2025

അമൃതവർഷിണി തുടരും


തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവർഷിണി. സിനിമയിലേക്കുള്ള അമൃതയുടെ പ്രവേശനം ശരിക്കും ഉത്സവമായി മാറി. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്നിരുന്ന മോഹൻലാൽ, ശോഭന തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം സ്വപ്നതുല്യമായ ഒരു അരങ്ങേറ്റം. 


ആദ്യ സിനിമതന്നെ സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്തു. മോഹൻലാൽ-ശോഭന താരജോടികൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകൾ പവിത്രയായിട്ടാണ് സിനിമയിൽ അമൃതവർഷിണി ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ കഥാഗതിയിൽ നല്ല പങ്കാളിത്തമുള്ള കഥാപാത്രം. അരങ്ങേറ്റം ഗംഭീരമാക്കാൻ അമൃതവർഷിണിക്കു കഴിഞ്ഞു എന്നു പ്രേക്ഷകരും പറയുന്നു.

തെന്നിന്ത്യന്‍ നടി രശ്മികയുടെ ആരാധികകൂടിയായ അമൃത ചെയ്ത ഒരു റീല്‍ വീഡിയോയ്ക്കു സാക്ഷാല്‍ രശ്മികതന്നെ കമന്‍റ് നല്‍കിയത് അടുത്തിടെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി നിരവധി ഫോളോവേഴ്സ് ഉള്ള അമൃതയെ അതിന്‍റെ പേരിൽ ചിലർ ജൂണിയര്‍ രശ്മിക മന്ദാന എന്നും വിശേഷിപ്പിച്ചു. 

കൊച്ചിന്‍ നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അമൃത, ശ്രദ്ധിക്കപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സർ കൂടിയാണ്. സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന അമൃത സണ്‍ഡേ ദീപികയുമായി സംസാരിക്കുന്നു.

തുടരും എങ്ങനെ തുറന്നെത്തി?

ഉടന്‍ ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയിലേക്ക് എന്‍റെ പ്രായത്തിലുള്ള ഒരു കുട്ടിയെ വേണമെന്ന് എന്‍റെ മാമനായ അശ്വിനോടു കൂട്ടുകാരന്‍ ബിനുവേട്ടനാണ് (ബിനു പപ്പു) പറഞ്ഞത്. അപ്പോള്‍ മാമന്‍ അദ്ദേഹത്തോട് എന്‍റെ പേരു പറഞ്ഞു, ഫോട്ടോയും കാണിച്ചുകൊടുത്തു. 

അങ്ങനെ ബിനുവേട്ടന്‍ എന്നെ വിളിച്ചു. ലാലേട്ടന്‍റെ സിനിമയാണെന്നു പറഞ്ഞിരുന്നു. ഓഡിഷനുണ്ട്, കൂടുതല്‍ പ്രതീക്ഷിക്കേണ്ട. കിട്ടിയാല്‍ കിട്ടി എന്നാണ് ബിനുവേട്ടന്‍ ആദ്യമേ പറഞ്ഞിരുന്നത്.

ഓഡിഷനു ചെന്നപ്പോള്‍ എന്നോടു രണ്ടു സിറ്റുവേഷന്‍ ചെയ്തു കാണിക്കാന്‍ പറഞ്ഞു. ഒന്ന് ഒരു ആങ്ങളയും പെങ്ങളും തമ്മിലുള്ള പ്രശ്നമാണ്. ആങ്ങളയെ കുറ്റം പറയുന്ന സീനായിരുന്നു. എനിക്ക് ഒരു സഹോദരന്‍ ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് അതു കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല, അതു നന്നായി ചെയ്തു കാണിച്ചു. 

പരിചിതനായ ഒരാള്‍ വീട്ടില്‍ വരുന്നു, അയാളെ കണ്ടാല്‍ത്തന്നെ പേടിയാകും, വീട്ടിലാണെങ്കില്‍ ഒറ്റയ്ക്കാണ്. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്നുള്ളതായിരുന്നു രണ്ടാമത്തെ സീന്‍. അതും ചെയ്തു കാണിച്ചു. തരുണ്‍ സാറാണ് അവിടെനിന്നു ഡയലോഗ് പറഞ്ഞു തന്നുകൊണ്ടിരുന്നത്. 

നമുക്ക് ഇനിയും കാണാമെന്നു പറഞ്ഞാണ് എന്നെ തിരിച്ചുവിട്ടത്. കിട്ടിയാല്‍ അതൊരു വലിയ ടേണിംഗ് പോയിന്‍റാകുമെന്നു വിചാരിച്ചെങ്കിലും വിളിക്കുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കുറേക്കാലത്തേക്കു വിവരമൊന്നും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സെലക്ട് ആയി എന്നു പറഞ്ഞു വിളിച്ചു. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.

തുടരുമിൽ തുടങ്ങിയത് ഏതു സീനിൽ ആയിരുന്നു?

ശോഭന മാമിന്‍റെ കൂടെയായിരുന്നു തുടക്കം. "അന്ത ആള്‍ക്ക് കാറ് കൈയില്‍ കിട്ടിയാല്‍ കിളി പോകും' എന്നു ശോഭന എന്നോടു പറയുന്ന സീന്‍ ആണ് ആദ്യമായെടുത്തത്. ഞാന്‍ നൃത്തം പഠിക്കുന്നുണ്ട്, ചെയ്യാറുമുണ്ട്. 

അതുകൊണ്ടുതന്നെ ശോഭന മാമിനെ ഞാന്‍ പണ്ടുമുതലേ ഫോളോ ചെയ്തിരുന്നു. അവരുടെ ഡാന്‍സ് വിഡിയോകള്‍ എല്ലാം കാണാറുണ്ട്, ഒപ്പം പഴയ സിനിമകളും കണ്ടിട്ടുണ്ട്. ആദ്യമായി കാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍ നല്ല പേടിയുണ്ടായിരുന്നു. 

ആദ്യത്തെ ഷോട്ട് നാലു ടേക്ക് വരെ പോയി. എന്നിട്ടാണ് അത് ഒാക്കെ ആയത്. ഭയങ്കര പേടിയും അതുപോലെ എക്സൈറ്റ്മെന്‍റും. പക്ഷേ, എല്ലാവരും എന്നോടു നല്ല സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറിയത്. മാം എന്നെ കെട്ടിപ്പിടിച്ചു. അതോടെ ഞാൻ പേടി മാറി കംഫര്‍ട്ടബിളായി. പിന്നീട് വളരെ കൂളായി അഭിനയിക്കാന്‍ കഴിഞ്ഞു.


ലാലേട്ടനോടൊപ്പം

 

ad

ADVERTISEMENT

ad

ADVERTISEMENT

All

Movies

05-07-2025

എന്‍റെ ആദ്യ ഓഡിഷന് സിബി തന്നത് നൂറിൽ രണ്ട് മാർക്ക്; മോഹൻലാൽ പറയുന്നു

സംവിധായകൻ സിബി മലയിലിനൊപ്പമുള്ള ആദ്യകാല അനുഭവം ഓർത്തെടുത്ത് മോഹൻലാൽ. സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘മുത്താരംകുന്ന് പിഒ’യുടെ 40-ാം വാർഷികാഘോഷ ചടങ്ങിലാണ് മോഹൻലാൽ തന്‍റെ ആദ്യ ഒഡീഷനിലെ അനുഭവം പങ്കുവച്ചത്.

ആദ്യമായി ഒഡീഷനിൽ പങ്കെടുക്കാൻ ചെന്നപ്പോൾ തനിക്ക് ഏറ്റവും കുറച്ചു മാർക്ക് ഇട്ടയാളാണ് സിബി മലയിൽ എന്നും എന്നാൽ അദ്ദേഹത്തിന്‍റെ സിനിമയിലൂടെയാണ് തനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചതെന്നും മോഹൻലാൽ പറഞ്ഞു.

‘സിബി മലയിലുമായി എനിക്ക് 45 വർഷത്തിലധികം കാലത്തെ പരിചയമുണ്ട്. ഞാൻ ആദ്യമായി ഒരു ഒഡീഷന് നവോദയയിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവരിൽ ഒരാളാണ് സിബി മലയിൽ. പിൽക്കാലത്ത് ഞാൻ അറിഞ്ഞത് എനിക്ക് ഏറ്റവും കുറച്ചു മാർക്കിട്ട ആളാണ് സിബി മലയിൽ എന്നാണ്.

ഏറ്റവും നല്ല മാർക്കാണ് അദ്ദേഹം തന്നത്, നൂറിൽ രണ്ട്. പിന്നീട് ആ രണ്ട് എന്ന സംഖ്യ വലിയ നിമിത്തമായി മാറി. അദ്ദേഹത്തിന്‍റെ സിനിമയിലൂടെയാണ് എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചത്.

എന്‍റെ 47 വർഷത്തെ സിനിമാ ജീവിതത്തിൽ പതിമൂന്നോളം സിനിമകളാണ് ഞാൻ സിബിയുമായി ചെയ്തത്. എന്‍റെ സിനിമാ ജീവിതത്തിൽ എനിക്ക് അഭിമാനിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നയാളാണ് സിബി മലയിൽ. സിബിയുടെ എല്ലാ സിനിമയിലെയും കഥാപാത്രങ്ങൾക്ക് ഒരു മിഴിവ് ഉണ്ടാകും.

മലയാള സിനിമയിലെ ഗാനങ്ങൾ മുഴുവൻ അതിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരുന്ന കാലത്താണ് ഞങ്ങൾ ‘ഹിസ് ഹൈനസ് അബദുള്ള’ ചെയ്യുന്നത്. മലയാള സിനിമയിലെ ഗാനങ്ങളുടെ മാർക്കറ്റ് വീണ്ടും ഏറ്റവും ഉയർന്ന നിലയിലെത്തിച്ച സിനിമകളായിരുന്നു ‘ഹിസ് ഹൈനസ് അബദുള്ള’, ‘ഭരതം’, ‘കലദളം’ എന്നീ ചിത്രങ്ങൾ.

കമലദളത്തിൽ നൃത്താധ്യാപകന്‍റെ വേഷമായിരുന്നു എനിക്ക്. ഞാൻ കമലദളത്തിൽ എങ്ങനെ അഭിനയിക്കുമെന്ന് പല തവണ സിബിയോട് ചോദിച്ചിട്ടുണ്ട്.

എനിക്ക് അങ്ങനെ നൃത്താധ്യാപകന്‍റെ വേഷം ചെയ്യാൻ കഴിയല്ല, പറഞ്ഞു തരുന്ന കാര്യങ്ങളല്ലേ ചെയ്യാൻ പറ്റൂ എന്ന് ചോദിച്ചു. ലാലിന് അത് ചെയ്യാൻ പറ്റുമെന്ന് സിബി പറഞ്ഞു. വീണ്ടും അതിൽ നിന്ന് രക്ഷപെടാൻ ഞാൻ‌ മറ്റൊരു കാര്യം പറഞ്ഞു.

ആ സമയത്ത് ഞാൻ ‘രാജശിൽപി’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ആ കഥാപാത്രത്തിന് നീണ്ട താടിയുണ്ടായിരുന്നു. അപ്പോൾ, താടി എടുത്തും വീണ്ടും വച്ചും അഭിനയിക്കാൻ പ്രയാസമാണെന്ന് ഞാൻ സിബിയോട് പറഞ്ഞു.

എനിക്ക് താടി വളർത്തിയൊരു നൃത്താധ്യാപകൻ മതിയെന്ന് സിബി പറഞ്ഞു. അദ്ദേഹത്തിന്‍റെ നാട്ടിലൊക്കെ അങ്ങനെയുണ്ടത്രേ. അങ്ങനെ ഏറ്റവും വെല്ലുവിളിയോടെ അദ്ദേഹം ആ ഉദ്യമം ഏറ്റെടുത്തു.’മോഹൻലാൽ പറഞ്ഞു.

ലാൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഔട്ടാക്കാൻ ശ്രമിച്ചയാളാണ് താനെന്ന് സിബി മലയിൽ പ്രതികരിച്ചു.

‘ഇയാളിനി ഇവിടെ നിൽക്കണ്ട എന്ന് വിചാരിച്ച് രണ്ട് മാർക്ക് കൊടുത്തു പറഞ്ഞു വിടാൻ ശ്രമിച്ച ആളാണ് ഞാൻ‌. പക്ഷേ, മുകേഷിന്‍റെ ഭാഷയിൽ പറഞ്ഞാൽ ‘‘ഒത്തില്ല’’...’സിബി മലയിലിന്‍റെ വാക്കുകൾ.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

05-07-2025

ബോട്ട് കൊച്ചിയിൽ നിന്നെത്തും; സാഹസിക യാത്രയ്ക്കൊരുങ്ങി ഇംഗ്ലീഷ് ദമ്പതികൾ

ലണ്ടൻ: സമുദ്രയാത്ര ഇഷ്‌ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദമ്പതികൾക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ യാത്രാബോട്ട് ഇടക്കൊച്ചിയിൽ നിന്ന്. നിക്ക് എന്ന് വിളിപ്പേരുള്ള ജോൺ നിക്കോളാസ് ഫ്രാൻസനും ഭാര്യ ആനിനും യാത്ര ചെയ്യുന്നതിനുള്ള ബോട്ടാണ് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയത്.

ഇംഗ്ലണ്ടിൽ ബോട്ട് നിർമാണം വലിയ ചെലവേറിയതിനാലാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരുടെ മനസിന് ഇഷ്‌ടപ്പെട്ട നിർമാതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജലയാനങ്ങൾ നിർമിക്കാൻ മിടുക്കരുള്ള കൊച്ചിയിലേക്ക് എത്തുകയായിരുന്നു.

കൊച്ചിയിൽ പല ബോട്ട് നിർമാണ കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനീയറിംഗ് സർവീസസ് എന്ന ബോട്ട് നിർമാണ സ്ഥാപനത്തിന് ബോട്ട് നിർമിക്കാൻ ചുമതല നൽകി.

സമുദ്രയാത്രാ പ്രിയനായ നിക്കിന്‍റെ മനസിലുള്ള ആശയങ്ങൾക്കനുസരിച്ച് ദരിയ മറൈൻ ആറു മാസം കൊണ്ട് ബോട്ടിന് രൂപം നൽകി. ഓരോ ദിവസത്തേയും ജോലികൾ നിക്കിന് വരച്ച് നൽകി ചിട്ടയായുള്ള നിർമാണമാണ് ദരിയ മറൈൻ നടത്തിയത്.

ഇംഗ്ലണ്ടിലേക്ക് മടങ്ങാതെ ആറ് മാസമായി ഇവിടെ തന്നെ തങ്ങിയായിരുന്നു നിക്കിന്‍റെ മേൽനോട്ടം. ഇതിനിടെ ഭാര്യ ആൻ നാട്ടിലേക്ക് മടങ്ങി.

ഇവിടെ നിന്ന് പഠിച്ച മലയാളത്തിലൂടെ, നിക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ദരിയ മറൈനിലെ ജോലിക്കാർ പറയുന്നു.

കമ്പനി തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്‍റെ മനസിൽ ഉണ്ടായിരുന്ന ബോട്ട് നിർമിച്ചു നൽകിയെന്ന് നിക്ക് പറയുന്നു.

ശ്രീലങ്ക വഴി ഇംഗ്ലണ്ടിലേക്ക്

പണി പൂർത്തിയാക്കി, അവസാന വട്ട പരീക്ഷണവും നടത്തിയ ബോട്ട് കൊച്ചിയിൽ നിന്ന് ശ്രീലങ്ക വഴിയാണ് ഇംഗ്ലണ്ടിലെത്തിക്കുക. കൊച്ചിയിലെ പസഫി ഓഷ്യൻ ലോജിസ്റ്റിക്സ് ഇന്‍റർനാഷണൽ ലിമിറ്റഡ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ബോട്ട് ഇംഗ്ലണ്ടിൽ എത്തിക്കാൻ ചുമതല ഏറ്റെടുത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ബോട്ട് കപ്പൽ മാർഗം കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കയറ്റിവിട്ടു. നിക്ക് കൊച്ചിയിൽ നിന്ന് വിമാനത്തിലും.

05-07-2025

സാംബിയയിൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു

ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.

ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.

കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.

ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

05-07-2025

ഷിക്കാഗോയിൽ വെടിവയ്പ്: നാല് മരണം, 14 പേർക്ക് പരിക്ക്

ഷിക്കാഗോ: റിവർ നോർത്തിന് സമീപമുള്ള ഒരു ലോഞ്ചിന് പുറത്തുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 11ന് വെസ്റ്റ് ഷിക്കാഗോ അവന്യൂവിലെ 300 ബ്ലോക്കിലുള്ള ആർട്ടിസ് റസ്റ്ററന്‍റ് ആൻഡ് ലോഞ്ചിന് പുറത്തായിരുന്നു സംഭവം.

റാപ്പർ മെല്ലോ ബക്സിന്‍റെ ആൽബം റിലീസ് പാർട്ടിക്ക് ശേഷം ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴാണ് വെടിവയ്പുണ്ടായത്. ഒരു വാഹനത്തിലെത്തിയ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.

വെടിവയ്പിന് ശേഷം അക്രമി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. വെടിയേറ്റവരിൽ കൂടുതലും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്.

05-07-2025

ബോട്ട് കൊച്ചിയിൽ നിന്നെത്തും; സാഹസിക യാത്രയ്ക്കൊരുങ്ങി ഇംഗ്ലീഷ് ദമ്പതികൾ

ലണ്ടൻ: സമുദ്രയാത്ര ഇഷ്‌ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദമ്പതികൾക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ യാത്രാബോട്ട് ഇടക്കൊച്ചിയിൽ നിന്ന്. നിക്ക് എന്ന് വിളിപ്പേരുള്ള ജോൺ നിക്കോളാസ് ഫ്രാൻസനും ഭാര്യ ആനിനും യാത്ര ചെയ്യുന്നതിനുള്ള ബോട്ടാണ് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയത്.

ഇംഗ്ലണ്ടിൽ ബോട്ട് നിർമാണം വലിയ ചെലവേറിയതിനാലാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരുടെ മനസിന് ഇഷ്‌ടപ്പെട്ട നിർമാതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജലയാനങ്ങൾ നിർമിക്കാൻ മിടുക്കരുള്ള കൊച്ചിയിലേക്ക് എത്തുകയായിരുന്നു.

കൊച്ചിയിൽ പല ബോട്ട് നിർമാണ കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനീയറിംഗ് സർവീസസ് എന്ന ബോട്ട് നിർമാണ സ്ഥാപനത്തിന് ബോട്ട് നിർമിക്കാൻ ചുമതല നൽകി.

സമുദ്രയാത്രാ പ്രിയനായ നിക്കിന്‍റെ മനസിലുള്ള ആശയങ്ങൾക്കനുസരിച്ച് ദരിയ മറൈൻ ആറു മാസം കൊണ്ട് ബോട്ടിന് രൂപം നൽകി. ഓരോ ദിവസത്തേയും ജോലികൾ നിക്കിന് വരച്ച് നൽകി ചിട്ടയായുള്ള നിർമാണമാണ് ദരിയ മറൈൻ നടത്തിയത്.

ഇംഗ്ലണ്ടിലേക്ക് മടങ്ങാതെ ആറ് മാസമായി ഇവിടെ തന്നെ തങ്ങിയായിരുന്നു നിക്കിന്‍റെ മേൽനോട്ടം. ഇതിനിടെ ഭാര്യ ആൻ നാട്ടിലേക്ക് മടങ്ങി.

ഇവിടെ നിന്ന് പഠിച്ച മലയാളത്തിലൂടെ, നിക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ദരിയ മറൈനിലെ ജോലിക്കാർ പറയുന്നു.

കമ്പനി തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്‍റെ മനസിൽ ഉണ്ടായിരുന്ന ബോട്ട് നിർമിച്ചു നൽകിയെന്ന് നിക്ക് പറയുന്നു.

ശ്രീലങ്ക വഴി ഇംഗ്ലണ്ടിലേക്ക്

പണി പൂർത്തിയാക്കി, അവസാന വട്ട പരീക്ഷണവും നടത്തിയ ബോട്ട് കൊച്ചിയിൽ നിന്ന് ശ്രീലങ്ക വഴിയാണ് ഇംഗ്ലണ്ടിലെത്തിക്കുക. കൊച്ചിയിലെ പസഫി ഓഷ്യൻ ലോജിസ്റ്റിക്സ് ഇന്‍റർനാഷണൽ ലിമിറ്റഡ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ബോട്ട് ഇംഗ്ലണ്ടിൽ എത്തിക്കാൻ ചുമതല ഏറ്റെടുത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ബോട്ട് കപ്പൽ മാർഗം കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കയറ്റിവിട്ടു. നിക്ക് കൊച്ചിയിൽ നിന്ന് വിമാനത്തിലും.

30-06-2025

മെൽബണ്‍ സൗത്ത് ഈസ്റ്റ് സെന്‍റ് തോമസ് സീറോമലബാർ ഇടവക ദേവാലയ കൂദാശ ജൂലൈ 12ന്

മെൽബണ്‍: സെന്‍റ് തോമസ് സീറോമലബാർ മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവക പള്ളിയുടെ കൂദാശകർമം ജൂലൈ 12ന് മെൽബണ്‍ സമയം രാവിലെ 9.30ന് നടക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കൂദാശകർമം നിർവഹിക്കും.

മെൽബണ്‍ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോണ്‍ പനംതോട്ടത്തിൽ, മെൽബണ്‍ രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്കോ പുത്തൂർ, മെൽബണ്‍ അതിരൂപത സഹായ മെത്രാൻ ആന്‍റണി ജോണ്‍, അയർലൻഡ് വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍.

ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ തുടങ്ങിയവർ കൂദാശകർമത്തിൽ പങ്കെടുക്കും. ദേവാലയ കൂദാശയുടെ ശിലാഫലകം മാർ റാഫേൽ തട്ടിൽ അനാച്ഛാദനം ചെയ്യും. ദേവാലയ കൂദാശകർമത്തിനുശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.

2013 ഡിസംബർ 23നാണ് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ മെൽബണ്‍ ആസ്ഥാനമായി ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോമലബാർ രൂപതയായി മെൽബണ്‍ രൂപത പ്രഖ്യാപിച്ചത്. മെൽബണ്‍ സീറോമലബാർ രൂപതയിൽ പണി പൂർത്തീകരിച്ച ആറാമത്തെ പള്ളിയാണ്.

മെൽബണ്‍ സൗത്ത് ഈസ്റ്റ് സെന്‍റ് തോമസ് ഇടവക ദേവാലയം. മെൽബണ്‍ സീറോമലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, 1,100 ഓളം കുടുംബങ്ങളുള്ള മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിന്‍റെ ദീർഘനാളത്തെ പ്രാർഥനയുടെയും ത്യാഗത്തിന്‍റെയും കൂട്ടായ്മയുടെയും ഫലമാണ് കൂദാശയ്ക്കായി ഒരുങ്ങുന്ന മെൽബണ്‍ സൗത്ത് ഈസ്റ്റ്‌ ഇടവക പള്ളി.

04-07-2025

പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് ഡൽഹി സർക്കാർ പിൻവലിക്കും

ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഡൽഹിയിലെ പന്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ ഡൽഹി സർക്കാർ നിർദേശം നല്കി. ജനരോഷം കണക്കിലെടുത്താണ് നടപടി.

ഉത്തരവ് പിൻവലിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് കമ്മീഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്മെന്‍റിന് (സിഎക്യുഎം) സർക്കാർ നല്കി. വാർത്താ ഏജൻസിയായ പി‌ടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളപെട്രോൾ വാഹനങ്ങൾക്കും പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നല്കരുതെന്നായിരുന്നു നിർദേശം.

30-06-2025

ബംഗളൂരുവിൽ മാലിന്യ വാഹനത്തിൽ ഉപേക്ഷിച്ച നിലയിൽ അജ്ഞാത മൃതദേഹം

ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് അ‍യച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്‍റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

All

NRI

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

Buy Publications

All

Health News

ad

ADVERTISEMENT

All

Videos

' അരിയെവിടെ, തുണിയെവിടെ? പറയൂ പറയൂ സർക്കാരേ '
ചൊല്ലീടാമോ ?
ഈ രക്തസാക്ഷിത്വ ആദർശത്തിനുനേരേ കണ്ണടച്ചത് ട്രംപിന്റെ വീഴ്‌ചയായി ചരിത്രം വിലയിരുത്തുമോ?
ad

ADVERTISEMENT

All

Shorts

Shorts

Category Category
ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up