ad

ADVERTISEMENT

Close
ad
Thu, 26 June 2025
Special Banner
Videos

Deepika Editorial

Editorial

26-06-2025

ചങ്കും കരളുമറത്ത് ഖജനാവ് നിറയ്ക്കരുത്

Editorial

25-06-2025

അടിയന്തരാവസ്ഥ; പ്രഖ്യാപനം മാത്രമല്ല

Editorial

24-06-2025

വായിക്കാം, നിലന്പൂരിന്‍റെ വോട്ടെഴുത്തുകൾ

Editorial

23-06-2025

യുദ്ധം വേണ്ട, തീവ്രവാദവും

Editorial

23-06-2025

ചെല്ലാനത്തെ ഇനിയും ചതിക്കരുത്

Editorial

23-06-2025

പ്ലാസ്റ്റിക്: ജനങ്ങൾ സർക്കാരിനും കോടതിക്കുമൊപ്പം നിൽക്കണം

Popular Sections

ad

ADVERTISEMENT

All

Local News

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോസഫ് മുണ്ടശേരി

അയ്യന്തോൾ: വടക്കേത്തല മുണ്ടശേരി വറീത് മകൻ ജോസഫ് മുണ്ടശേരി (79, റിട്ട. തൃശൂർ എസ്പി ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് അയ്യന്തോൾ സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റോസിലി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മക്കൾ: റിജോ മുണ്ടശേരി (ലണ്ടൻ), രേഷ്മ ജോസഫ് (ന്യൂസിലാന്‍റ്). മരുമക്കൾ: ജെറി ആൻ ജേക്കബ് (ലണ്ടൻ), സോനു ജോസ് (ന്യൂസിലാന്‍റ്).

ഡോ.ഗോപിനാഥ്

കണ്ടശാംകടവ്: ഡൽഹി സർവകലാശാലയിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ.ഗോപിനാഥ്(70) അമേരിക്കയിൽ അന്തരിച്ചു. പടിയം സ്വദേശിയാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് പോപ്പുലേഷൻ ജനറ്റിക്സിൽ 1983ൽ പിഎച്ച്ഡി നേടി. സർവകലാശാലയിൽ ശാസ്ത്രജ്ഞനായും സർവകലാശാലയുടെ ഓൾ ഇന്ത്യ പ്രോജക്ട് കൺട്രോളറായും സേവനമനുഷ്ഠിച്ചു. പഞ്ചസാര വ്യവസായത്തിലെ മുൻനിര കമ്പനിയായ ഇഐഡി പാരി ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്‍റായിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ സോളിഡാരിഡാഡ്, ഡൽഹി ആസ്ഥാനമായ ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷൻ എന്നി സ്ഥാപനങ്ങൾ ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രസീലിൽ നിന്ന് ബോൺ സുക്രോ അവാർഡ് നേടിയിട്ടുണ്ട്. സംസ്കാരം യുഎസ്എയിലെ സിയാറ്റിനിൽ നടക്കും. പരേതനായ ചന്ദ്രശേഖരന്‍റെയും സുശീലയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: ഡോ. ഹിമ, ഗ്രീഷ്‌മ.

മാധവി അമ്മ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണനഗര്‍ ചൈതന്യ (മാധവി മന്ദിരം)യില്‍ സ്വാതന്ത്ര്യസമര സേനാനി പരേതനായ ആര്‍. കെ. ഭാസ്കരൻ നായരുടെ ഭാര്യ എല്‍. മാധവി അമ്മ (102) അന്തരിച്ചു. മക്കള്‍ : എം. വസന്തകുമാരി അമ്മ (റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്, വ്യവസായ വകുപ്പ് ), ബി. ശ്രീകുമാരൻ നായര്‍ (റിട്ട.അസിസ്റ്റന്‍റ് ഡയറക്ടര്‍, ട്രഷറി വകുപ്പ്). മരുമക്കള്‍: പരേതനായ കെ. എന്‍. മോഹനൻ നായര്‍ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍, വ്യവസായ വകുപ്പ്), ടി. ചന്ദ്രികാദേവി (റിട്ട. അധ്യാപിക). സഞ്ചയനം ഞായർ രാവിലെ 8.30ന്.

വാസുദേവന്‍ നമ്പീശന്‍

കോട്ടൂര്‍: തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ നിന്ന് അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച സി. എം. വാസുദേവന്‍ നമ്പീശന്‍ (90) അന്തരിച്ചു. ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം കേന്ദ്രപ്രതിനിധി പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: യു. എം. ദാക്ഷായണി ബ്രാഹ്മണിയമ്മ. മക്കള്‍: യു. എം. സതീദേവി, പരേതനായ യു. എം. നാരായണന്‍ (ജിഇ ഇന്ത്യ, ബംഗ്ലൂരു). മരുമക്കള്‍: കെ. എം. ബാലകൃഷ്ണന്‍ നമ്പീശന്‍ (കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. മാനേജര്‍), എസ്. സിന്ധുജ (ചാത്തമംഗലം).

കുര്യൻ ജേക്കബ്

എഴുമറ്റൂർ: ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്. കുര്യൻ ജേക്കബ് എഴുമറ്റൂർ ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്.

ബേബി യോഹന്നാൻ

അടൂർ: പറന്തൽ പൊങ്ങലടി കലതിവിളയിൽ ബേബി യോഹന്നാൻ (87) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11ന് പൊങ്ങലടി സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേതൻ തുമ്പമൺ പട്ടശേരിൽ പടിഞ്ഞാറ്റതിൽ കുടുംബാംഗം. ഭാര്യ ശോശാമ്മ പെരുംപുളിക്കൽ അരീക്കത്തറ കുടുംബാംഗം. മക്കൾ: ബെഞ്ചമിൻ കെ. ബേബി (കലതി വിളയിൽ റബർ ട്രേഡേഴ്സ്, പന്നിവിഴ), സ്റ്റീഫൻ ബേബി (എൽഐസി ഓഫ് ഇന്ത്യ, അടൂർ ), ഗ്രേസിക്കുട്ടി, ജെസി. മരുമക്കൾ: ജെസി, ലീന, പി.ജി. തമ്പാൻ, റെജി ഏബ്രഹാം.

ആർ. ഗോവിന്ദപിള്ള

മാന്നാർ: കുട്ടംപേരൂർ ഹരിശ്രീയിൽ ആർ. ഗോവിന്ദ പിള്ള (92) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. കുട്ടംപേരൂർ വിദ്യാ പ്രദായാനിയോഗം സ്കൂൾ പ്രധാനാധ്യാപകൻ, സ്കൂൾ മാനേജർ, കുട്ടൻപേരൂർ 611 സർവീസ് സഹകരണ ബാങ്ക് ആദ്യകാല പ്രസിഡന്‍റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ശാരദാമ്മ കൊച്ചാലുംമൂട് കൊല്ലിരേത്ത് കുടുംബാംഗം. മക്കൾ: ശ്രീദേവി, പരേതനായ ശ്രീകുമാർ, ഹരികുമാർ (ദുബായ്), രഘുനാഥ്, ഉണ്ണികൃഷ്ണൻ (സെക്രട്ടറി, കുട്ടംപേരൂർ വിദ്യാപ്രദായനി യോഗം യുപിഎസ്). മരുമക്കൾ. പരേതനായ സദാശിവൻ നായർ, വീണ (അധ്യാപിക), വിദ്യാ (അധ്യാപിക), സന്ധ്യാ, അഞ്ജു കൃഷ്ണ.

വർഗീസ് കുരിശിങ്കൽ

ആലപ്പുഴ: ആലപ്പുഴയുടെ സാമൂഹിക സാംസ്കാരിക പ്രവർത്തന മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വർഗീസ് കുരിശിങ്കൽ (80, റിട്ട. സീനിയർ സൂപ്രണ്ട് കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ചാത്തനാട് ഹോളി ഫാമിലി പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. ഭാര്യ: ഫിലോമിന (റിട്ട. ഫാർമസിസ്റ്റ്). മക്കൾ: അരുൺ വർഗീസ്, അനു വർഗീസ് (കാനഡ), ആഗി വർഗീസ് (അസോ. പ്രഫസർ, കോ-ഓപ്പറേറ്റീവ് എൻജിനിയറിംഗ് കോളജ്, പുന്നപ്ര). മരുമക്കൾ: മേരി ചെറിയാൻ (ഫിഷറീസ് ഓഫീസർ, അമ്പലപ്പുഴ), വിൻസന്‍റ് വർഗീസ് (കാനഡ), ലാലിച്ചൻ ഏബ്രഹാം (മൈക്രോ ഓബ്ജക്റ്റ്, കൊച്ചി). പരേതൻ ആലപ്പുഴയിലെ സെഹിയോൻ ഊട്ടുശാലയുടെ സ്ഥാപക പ്രസിഡന്‍റ്, കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ സ്ഥാപക നേതാവ്, ആലപ്പുഴ റോട്ടറി ക്ളബ് പ്രസിഡന്‍റ്, സെന്റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റി എ സി പ്രസിഡന്‍റ്, ജീവകാരുണ്യ സംഘടനയായ പരിചരണം പ്രസിഡന്‍റ്, ആലപ്പുഴ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ആലപ്പുഴ ചാത്തനാട്ടുള്ള വസതിയിൽ കൊണ്ടുവരും.

എം.ജെ. ജോസഫ്

പൂവത്തിളപ്പ് : മണലുങ്കൽ മൂങ്ങാമാക്കൽ എം.ജെ. ജോസഫ് (ഏപ്പ് സാർ-99, റിട്ട. അധ്യാപകൻ, മണലുങ്കൽ സെന്‍റ് അലോഷ്യസ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മണലുങ്കൽ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി പാലാ മുഞ്ഞനാട്ട് ചാലിൽ കുടുംബാംഗം. മക്കൾ: ജോസമ്മ ടോം (റിട്ട. അധ്യാപിക, ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ), ജോസ് (റിട്ട. ഫെഡറൽ ബാങ്ക്). മരുമക്കൾ: ടോമി ജയിംസ് ഇളംതോട്ടം (പിണ്ണാക്കനാട്), എൽസമ്മ ജോസ് സ്രാമ്പിക്കൽ (മുട്ടാർ).

കെ. എം. മാത്യു

കൊന്നത്തടി: വാകക്കാട് കുന്നയ്ക്കാട്ട് കെ. എം. മാത്യു (മാത്യു സാർ-75, റിട്ട.അധ്യാപകൻ, വിക്ടോറിയ കോളജ്) അന്തരിച്ചു. സംസ്കാരം നാളെ10.30 ന് ഭവനത്തിൽ ആരംഭിച്ച് പൊൻമുടി സെന്‍റ് മേരീസ് പള്ളിയിൽ.ഭാര്യ: ആലീസ് പെരിഞ്ചാംകുട്ടി വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ: ഷെൽബി, ഷെറിൻ, മെറിറ്റ്. മരുമക്കൾ: ക്ലിസൺ മാളിയേക്കൽ രാമപുരം, ഷിനൂപ് കാരിക്കൂട്ടത്തിൽ ഇടുക്കി, അങ്കിത് കൈതോലിൽ കുളമാവ്. സഹോദരങ്ങൾ: പേപ്പച്ചൻ (രാജകുമാരി), ലീലാമ്മ (പൊൻമുടി), മേരി (വാകക്കാട്), അപ്പച്ചൻ (കല്ലാർ), ലില്ലി (മേലുകാവ്), സോമൻ (യുപി), സോമിച്ചൻ (വാകക്കാട്).

വർഗീസ് വർക്കി വേത്താനത്ത്

തിരുമാറാടി: പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്തിന്‍റെ പിതാവ് വർഗീസ് വർക്കി വേത്താനത്ത് (90) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കാക്കൂർ സെന്‍റ് ജോസഫ്സ് തീർഥാടന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി വർഗീസ് പെരിയപ്പുറം അങ്ങാടിയത്ത് കുടുംബാംഗം. മറ്റു മക്കൾ: പരേതനായ ജോർജ്, മാമച്ചൻ, ജോണ്‍, സിസ്റ്റർ റീമ (ലിറ്റിൽ ഫ്ലവർ എഫ്സി കോണ്‍വെന്‍റ് ളാലം പാലാ, റിട്ട. അധ്യാപിക സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ). മരുമക്കൾ: ജോളി, എൽസി, ലാലി.

ജോസഫ് മുണ്ടശേരി

അയ്യന്തോൾ: വടക്കേത്തല മുണ്ടശേരി വറീത് മകൻ ജോസഫ് മുണ്ടശേരി (79, റിട്ട. തൃശൂർ എസ്പി ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് അയ്യന്തോൾ സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റോസിലി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മക്കൾ: റിജോ മുണ്ടശേരി (ലണ്ടൻ), രേഷ്മ ജോസഫ് (ന്യൂസിലാന്‍റ്). മരുമക്കൾ: ജെറി ആൻ ജേക്കബ് (ലണ്ടൻ), സോനു ജോസ് (ന്യൂസിലാന്‍റ്).

ഡോ.ഗോപിനാഥ്

കണ്ടശാംകടവ്: ഡൽഹി സർവകലാശാലയിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ.ഗോപിനാഥ്(70) അമേരിക്കയിൽ അന്തരിച്ചു. പടിയം സ്വദേശിയാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് പോപ്പുലേഷൻ ജനറ്റിക്സിൽ 1983ൽ പിഎച്ച്ഡി നേടി. സർവകലാശാലയിൽ ശാസ്ത്രജ്ഞനായും സർവകലാശാലയുടെ ഓൾ ഇന്ത്യ പ്രോജക്ട് കൺട്രോളറായും സേവനമനുഷ്ഠിച്ചു. പഞ്ചസാര വ്യവസായത്തിലെ മുൻനിര കമ്പനിയായ ഇഐഡി പാരി ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്‍റായിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ സോളിഡാരിഡാഡ്, ഡൽഹി ആസ്ഥാനമായ ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷൻ എന്നി സ്ഥാപനങ്ങൾ ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രസീലിൽ നിന്ന് ബോൺ സുക്രോ അവാർഡ് നേടിയിട്ടുണ്ട്. സംസ്കാരം യുഎസ്എയിലെ സിയാറ്റിനിൽ നടക്കും. പരേതനായ ചന്ദ്രശേഖരന്‍റെയും സുശീലയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: ഡോ. ഹിമ, ഗ്രീഷ്‌മ.

ഫാ. ടോമി എട്ടിയിൽ(51)

മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാ. ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച പത്തിന് പാമ്പിഴഞ്ഞപാറയിലുള്ള സഹോദരൻ ജോസിന്‍റെ (മെഡികെയർ ലബോറട്ടറി തിരുവമ്പാടി) വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. സഭയുടെ ഷിമോഗ സെമിനാരി സുപ്പീരിയറായിരുന്നു. പരേതനായ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തെയ്യാമ്മ, മാത്യു, പരേതയായ മേരി, ജോസ് (മെഡി. കെയർ ലാബ്, തിരുവമ്പാടി ), സിബി, ജോർജ്കുട്ടി (എറണാകുളം).

മാത്യൂസ് ജോസ്

കൊന്നക്കാട് : വലിയവീട്ടിൽ മാത്യൂസ് ജോസ് (59) അന്തരിച്ചു. സംസ്കാരം നാളെ 2.30നു കൊന്നക്കാട് സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷൈനി പ്രവിത്താനം വടക്കൻ കുടുംബാംഗമാണ്. മക്കൾ: ഡീക്കൻ അനുഗ്രഹ് സിഎസ്ടി, അർപ്പിത് (യുകെ), അഭിഷേക്. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞമ്മ കൊച്ചുപുരയ്ക്കൽ, അഡ്വ. വി.ജെ. ജോസ്, ജോർജ് ജോസഫ്, ശാന്തമ്മ ചന്ദ്രകുന്നേൽ, സാലിയമ്മ പൂവത്തിനാൽ, ജിമ്മിച്ചൻ, അഡ്വ. ജയിംസ് ജോസ്, ആനി വടക്കെചിറയാത്ത്, പയസ്, പരേതരായ മറിയാമ്മ മാന്നാത്ത്, ലീലാമ്മ മഠത്തിൽ, ലിസമ്മ ഒഴുകയിൽ, അഡ്വ. വി.ജെ. തോമസ്.

$i=0; if(!empty( $pages_obituary)){ foreach($pages_obituary as $page) { if($page->district=='Others'){ if($i<12){ $postdate=date_create($page->created_at); $postdate=date_format($postdate,"d-m-Y"); $img_url=$base_url.'uploads/obituary/'.$page->main_image; echo ' '; } $i++; } } } ?>
ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

26-06-2025

മകളെ സഹപാഠി ആദ്യം കാണിച്ചത് ഈ തെറിപറഞ്ഞ ട്രോൾ; 'ചുരുളി'യിൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ജോജു ജോർജ്

ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല താനെന്നും ചിത്രത്തിനായി പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ജോജു ആവർത്തിച്ചു.  ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല താനെന്നും ചിത്രത്തിനായി പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ജോജു ആവർത്തിച്ചു.  


ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസ് അല്ല, എഗ്രിമെന്‍റ് പുറത്തുവിടണമെന്നും നടൻ ആവശ്യപ്പെട്ടു.


സംവിധായകനുമായുള്ള സൗഹൃദം കാരണമാണ് ചുരുളി എന്ന സിനിമ ചെയ്തത്. ചുരുളി ഫെസ്റ്റിവലിനുവേണ്ടി ഉണ്ടാക്കിയ സിനിമയാണെന്നാണ് പറഞ്ഞത്. തെറിയുള്ള സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനേക്കുറിച്ച് യാതൊരു തരത്തിലുമുള്ള ചർച്ചയുമുണ്ടായിരുന്നില്ല. 


ഫെസ്റ്റിവലിന് അയക്കുന്നതിനുവേണ്ടി എന്ന് പറഞ്ഞതുകൊണ്ടാണ് അത്രയും സ്വാതന്ത്ര്യത്തിൽ ആ കഥാപാത്രം ചെയ്തത്. യഥാർത്ഥ ജീവിതത്തിലും തെറി പറയുന്നയാളാണ് ഞാൻ. തെറി എന്നത് പൊതു സമൂഹത്തിലുള്ള കാര്യമാണ്.


ചലച്ചിത്രമേളയ്ക്കായി ഷൂട്ട് ചെയ്ത ഒരു സിനിമ ഒടിടിയിലാണ് വന്നത്. ഞാൻ ആദ്യം തീയേറ്ററിലെന്നായിരുന്നു പറഞ്ഞത്. അതുകൊണ്ടുദ്ദേശിച്ചത് പൊതുസമൂഹത്തിന് മുന്നിലേക്ക് എന്നാണ്. രണ്ടും ഒരേ ഇംപാക്റ്റ് തന്നെയാണുണ്ടാക്കിയത്. IFFK-യിൽ തെറിയില്ലാത്ത പതിപ്പാണ് വന്നത്. തെറിയില്ലാത്ത പതിപ്പിൽ ലിജോ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുണ്ട്. പക്ഷേ പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള പതിപ്പ് അവർ ഒടിടിക്ക് വിറ്റു.


എന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ആ പടം ഇറങ്ങിയത്. റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് ആകെ തവിടുപൊടിയായിരിക്കുന്ന സമയമായിരുന്നു അത്. ഞാൻ അതിൽനിന്നെല്ലാം രക്ഷപ്പെട്ട് വരുന്ന സമയത്ത് എന്‍റെ തെറി ഡയലോഗ് വെച്ചാണ് ആ സിനിമ മാർക്കറ്റ് ചെയ്തത്. 


ആ സിനിമ വിറ്റുപോയപ്പോൾ ഇതുമായി ബന്ധപ്പെട്ടയാളുകളെ ‍ഞാൻ വിളിച്ചിരുന്നു. പ്രതിഫലത്തിന്‍റെ കാര്യം ചോദിച്ചു എന്നത് സത്യമാണ്. തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വന്നു.


ഇന്ന് ലിജോ പോസ്റ്റിട്ടു. ഈ നിമിഷം വരെ എനിക്കനുഭവപ്പെട്ട വിഷയങ്ങളേക്കുരിച്ച് ഒരാളും അന്വേഷിച്ചിട്ടില്ല. കുറച്ച് ദിവസങ്ങൾക്കുമുൻപ് എന്‍റെ മക്കൾ പുതിയ സ്കൂളിലേക്ക് മാറി. എന്‍റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ചുരുളിയിൽ ഞാൻ പറഞ്ഞ തെറിയാണ്. 


അതുകൊണ്ടാണ് ഇത്രയും കാലങ്ങൾക്കുശേഷം ഞാനീ കാര്യം പറ‍ഞ്ഞത്. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ എന്നോട് പറഞ്ഞു. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമയിൽ അഭിനയിക്കില്ലായിരുന്നു.


തങ്കൻ ചേട്ടനെന്നത് ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് വന്ന് അഭിനയിച്ചോളാം എന്ന് പറഞ്ഞുകൊണ്ടുള്ള എഗ്രിമെന്‍റ് ഉണ്ടാവുമല്ലോ അവരുടെ കൈയിൽ. ഈ തുണ്ടുകടലാസിനൊപ്പം ആ കരാറുംകൂടി പുറത്തുവിടണം. 


എന്നെ ആരും പ്രശംസിക്കുന്നില്ലെന്ന് കുറച്ചുനാളായി ഒരു ട്രോൾ കറങ്ങിനടക്കുന്നുണ്ട്. പരസ്പരം അഭിനന്ദിക്കുന്ന തൊഴിലിടത്തേക്കുറിച്ചാണ് ഞാൻ സംസാരിച്ചിട്ടുള്ളത്. ജൂനിയർ ആർട്ടിസ്റ്റായി നടക്കുമ്പോൾ ഒരു മോട്ടിവേഷൻ ക്ലാസിനും പോയിട്ടില്ല. പരാതി പറയാൻപോലും എനിക്കൊരാളുണ്ടായിരുന്നില്ല. സർവൈവൽ പോലെയാണ് ജീവിതം കൊണ്ടുപോയിട്ടുള്ളത്.''ജോജു പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

26-06-2025

ടിന്‍റി-20 ക്രിക്കറ്റ് ലീഗ്: ഡാളസ് ബാസ്റ്റേഴ്സ് ജേതാക്കൾ

 

ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടിന്‍റി-20 ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഡാളസ് ബ്ലാസ്റ്റേഴ്സ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഡാളസ് വാരിയേഴ്സ് ക്രിക്കറ്റ് ടീമിനെ ഏഴ് വിക്കറ്റിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി മികച്ച സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പതിനെട്ടാം ഓവറിൽ ലക്ഷ്യം മറികടന്നു.

ഫൈനലിൽ 67 റൺസും ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് താരം ജസ്റ്റിൻ ജോസഫ് ഫൈനലിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. വാരിയേഴ്സ് താരം പ്രിൻസ് ജോസഫ് 136 റൺസുമായി മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വിക്കറ്റുകൾ നേടി വാരിയേഴ്സ് ടീമിലെ തന്നെ ഷിനു ജോൺ മികച്ച ബൗളർക്കുള്ള ട്രോഫിയും കരസ്ഥമാക്കി.

കാറൾട്ടൺ സിറ്റിയിലെ ക്രിക്കറ്റ് ടീമായ സ്ട്രൈക്കേഴ്സ് ടീമിന്‍റെ ഉടമയും മാനേജരുമായ സജു ലൂക്കോസിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അജു മാത്യു ട്രോഫി ഏറ്റുവാങ്ങി.

26-06-2025

സുഗതാഞ്ജലി മത്സരം: അഞ്ജലി വെത്തൂരും കാർത്തിക് സന്തോഷും ജേതാക്കൾ

അബുദാബി: കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച "സുഗതാഞ്ജലി' മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ അബുദാബി മലയാളി സമാജം മേഖലയിലെ അഞ്ജലി വെത്തൂരും സബ്ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ കാർത്തിക് സന്തോഷും ഒന്നാം സമ്മാനാർഹരായി.

ജൂണിയർ വിഭാഗത്തിൽ കേരള സോഷ്യൽ സെന്‍റർ മേഖലയിലെ വേദ മനു രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സമാജം മേഖലയിലെ വിദ്യാർഥികളായ മാധവ് സന്തോഷും ദേവി തരുണിമ പ്രഭുവും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.

സബ് ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ അമേയ അനൂപ്, മലയാളി സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂണിയർ വിഭാഗത്തിലെ സമാജം വിദ്യാർഥികളായ ദിൽഷ ഷാജിത്ത്, ശ്രേയ ശ്രീലക്ഷി കൃഷ്ണ, സബ്ജൂണിയർ വിഭാഗത്തിലെ കെഎസ്‌സി മേഖല വിദ്യാർഥിയായ മീനാക്ഷി മേലേപ്പാട്ട് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകാൻ വിധികർത്താക്കൾ നിർദേശിച്ചു.

കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടി മത്സരം ഉദ്ഘാടനം ചെയ്തു. നാദലയം മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിഷ്ണു മോഹൻദാസ് ആശംസകൾ നേർന്നു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു.

21-06-2025

നൈജറിൽ 34 സൈനികരെ ഭീകരർ വധിച്ചു

ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്‌ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.

മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.

26-06-2025

ടിന്‍റി-20 ക്രിക്കറ്റ് ലീഗ്: ഡാളസ് ബാസ്റ്റേഴ്സ് ജേതാക്കൾ

 

ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടിന്‍റി-20 ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഡാളസ് ബ്ലാസ്റ്റേഴ്സ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഡാളസ് വാരിയേഴ്സ് ക്രിക്കറ്റ് ടീമിനെ ഏഴ് വിക്കറ്റിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി മികച്ച സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പതിനെട്ടാം ഓവറിൽ ലക്ഷ്യം മറികടന്നു.

ഫൈനലിൽ 67 റൺസും ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് താരം ജസ്റ്റിൻ ജോസഫ് ഫൈനലിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. വാരിയേഴ്സ് താരം പ്രിൻസ് ജോസഫ് 136 റൺസുമായി മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വിക്കറ്റുകൾ നേടി വാരിയേഴ്സ് ടീമിലെ തന്നെ ഷിനു ജോൺ മികച്ച ബൗളർക്കുള്ള ട്രോഫിയും കരസ്ഥമാക്കി.

കാറൾട്ടൺ സിറ്റിയിലെ ക്രിക്കറ്റ് ടീമായ സ്ട്രൈക്കേഴ്സ് ടീമിന്‍റെ ഉടമയും മാനേജരുമായ സജു ലൂക്കോസിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അജു മാത്യു ട്രോഫി ഏറ്റുവാങ്ങി.

26-06-2025

യുകെയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു

കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന്‍ പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച സ്‌കൂളില്‍ പോയി മടങ്ങി വന്ന റൂഫസ് പനിയെ തുടർന്ന് മരുന്ന് കഴിച്ചിരുന്നു.

തുടർന്ന് ശരീരത്തില്‍ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ 2.30ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്ത് മിനിറ്റിനകം മരണം സംഭവിക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശികളായ കുര്യന്‍ വര്‍ഗീസും സിസ്റ്റർ ഷിജി തോമസുമാണ് മാതാപിതാക്കൾ. ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുമ്പാണ് കുര്യനും കുടുംബവും യുകെയിൽ എത്തിയത്. സംസ്കാരം പിന്നീട്.

26-06-2025

ഡാർവിൻ പള്ളി തിരുനാൾ നോട്ടീസ്: ജിൻസണ്‍ ചാൾസ് പ്രകാശനം ചെയ്തു

ഡാർവിൻ: സെന്‍റ് അൽഫോൻസ ഡാർവിൻ സീറോമലബാർ ഇടവകയിൽ മാർത്തോമ്മ ശ്ലീഹയുടെയും ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസമ്മയുടെയും തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.

നോർത്തേണ്‍ ടെറിറ്ററിയുടെ മന്ത്രി ജിൻസണ്‍ ചാൾസ് തിരുനാൾ കണ്‍വീനർ ലാൽജോസിന് നല്കികൊണ്ടാണ് തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തത്. ചടങ്ങിൽ വികാരി റവ.ഡോ. ജോണ്‍ പുതുവ, ട്രസ്റ്റി ജോണ്‍ ചാക്കോ എന്നിവർ സന്നിഹിതരായി.

ജൂലൈ 25, 26, 27 തീയതികളിലായി നടന്ന തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ. ജോണ്‍ പുതുവയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

25-06-2025

യോഗ ദിനം ആചരിച്ചു

ന്യൂഡൽഹി: അന്താരാഷ്‌ട്രാ യോഗ ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ, അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് വൈദ്യരത്നം, കേരള ആയുവേദ ലൈഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ സംഘടിപ്പിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 7.15ന് ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന ആത്മ സംതൃപ്തിയെയും ആരോഗ്യത്തെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച രണ്ടു മണിക്കൂർ നീണ്ടു നിന്ന യോഗ സൗജന്യമായാണ് സംഘടിപ്പിച്ചത്.

ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതൽ മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് കെ. രഘുനാഥ് പറഞ്ഞു.

ഡിഎംഎയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് യോഗ നടത്തിയത്. പ്രദീപ് കുമാർ ആയിരുന്നു യോഗ പരിശീലകൻ.

21-06-2025

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും

ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.

കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്‍റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.

ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.

ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.

ad

ADVERTISEMENT

ad

ADVERTISEMENT

All

NRI

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

Buy Publications

All

Health News

ad

ADVERTISEMENT

All

Videos

നിങ്ങൾ ആ സ്പിരിറ്റു കന്നാസുകൾകൂടി വലിച്ചെറിഞ്ഞിരുന്നെങ്കിൽ
കസേരയിൽ ആരാണ് എന്നതല്ല, ജനാധിപത്യമാണോ ഭരിക്കുന്നത് എന്നതാണു കാര്യം
2026ലെ തെരഞ്ഞെടുപ്പിൽ തിരുത്തണോയെന്ന് പാർട്ടികളെല്ലാം ആലോചിച്ചാൽ കൊള്ളാം
ad

ADVERTISEMENT

All

Shorts

Shorts

Category Category
ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT