ad

ADVERTISEMENT

Close
ad
Wed, 25 June 2025
Special Banner
Videos

Deepika Editorial

Editorial

25-06-2025

അടിയന്തരാവസ്ഥ; പ്രഖ്യാപനം മാത്രമല്ല

Editorial

24-06-2025

വായിക്കാം, നിലന്പൂരിന്‍റെ വോട്ടെഴുത്തുകൾ

Editorial

23-06-2025

യുദ്ധം വേണ്ട, തീവ്രവാദവും

Editorial

23-06-2025

ചെല്ലാനത്തെ ഇനിയും ചതിക്കരുത്

Editorial

23-06-2025

പ്ലാസ്റ്റിക്: ജനങ്ങൾ സർക്കാരിനും കോടതിക്കുമൊപ്പം നിൽക്കണം

Editorial

23-06-2025

തമസ്കരണത്തിന്റെ അനീതി

Popular Sections

ad

ADVERTISEMENT

All

Local News

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോസഫ് മുണ്ടശേരി

അയ്യന്തോൾ: വടക്കേത്തല മുണ്ടശേരി വറീത് മകൻ ജോസഫ് മുണ്ടശേരി (79, റിട്ട. തൃശൂർ എസ്പി ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് അയ്യന്തോൾ സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റോസിലി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മക്കൾ: റിജോ മുണ്ടശേരി (ലണ്ടൻ), രേഷ്മ ജോസഫ് (ന്യൂസിലാന്‍റ്). മരുമക്കൾ: ജെറി ആൻ ജേക്കബ് (ലണ്ടൻ), സോനു ജോസ് (ന്യൂസിലാന്‍റ്).

ഡോ.ഗോപിനാഥ്

കണ്ടശാംകടവ്: ഡൽഹി സർവകലാശാലയിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ.ഗോപിനാഥ്(70) അമേരിക്കയിൽ അന്തരിച്ചു. പടിയം സ്വദേശിയാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് പോപ്പുലേഷൻ ജനറ്റിക്സിൽ 1983ൽ പിഎച്ച്ഡി നേടി. സർവകലാശാലയിൽ ശാസ്ത്രജ്ഞനായും സർവകലാശാലയുടെ ഓൾ ഇന്ത്യ പ്രോജക്ട് കൺട്രോളറായും സേവനമനുഷ്ഠിച്ചു. പഞ്ചസാര വ്യവസായത്തിലെ മുൻനിര കമ്പനിയായ ഇഐഡി പാരി ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്‍റായിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ സോളിഡാരിഡാഡ്, ഡൽഹി ആസ്ഥാനമായ ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷൻ എന്നി സ്ഥാപനങ്ങൾ ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രസീലിൽ നിന്ന് ബോൺ സുക്രോ അവാർഡ് നേടിയിട്ടുണ്ട്. സംസ്കാരം യുഎസ്എയിലെ സിയാറ്റിനിൽ നടക്കും. പരേതനായ ചന്ദ്രശേഖരന്‍റെയും സുശീലയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: ഡോ. ഹിമ, ഗ്രീഷ്‌മ.

മാധവി അമ്മ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണനഗര്‍ ചൈതന്യ (മാധവി മന്ദിരം)യില്‍ സ്വാതന്ത്ര്യസമര സേനാനി പരേതനായ ആര്‍. കെ. ഭാസ്കരൻ നായരുടെ ഭാര്യ എല്‍. മാധവി അമ്മ (102) അന്തരിച്ചു. മക്കള്‍ : എം. വസന്തകുമാരി അമ്മ (റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്, വ്യവസായ വകുപ്പ് ), ബി. ശ്രീകുമാരൻ നായര്‍ (റിട്ട.അസിസ്റ്റന്‍റ് ഡയറക്ടര്‍, ട്രഷറി വകുപ്പ്). മരുമക്കള്‍: പരേതനായ കെ. എന്‍. മോഹനൻ നായര്‍ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍, വ്യവസായ വകുപ്പ്), ടി. ചന്ദ്രികാദേവി (റിട്ട. അധ്യാപിക). സഞ്ചയനം ഞായർ രാവിലെ 8.30ന്.

വാസുദേവന്‍ നമ്പീശന്‍

കോട്ടൂര്‍: തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ നിന്ന് അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച സി. എം. വാസുദേവന്‍ നമ്പീശന്‍ (90) അന്തരിച്ചു. ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം കേന്ദ്രപ്രതിനിധി പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: യു. എം. ദാക്ഷായണി ബ്രാഹ്മണിയമ്മ. മക്കള്‍: യു. എം. സതീദേവി, പരേതനായ യു. എം. നാരായണന്‍ (ജിഇ ഇന്ത്യ, ബംഗ്ലൂരു). മരുമക്കള്‍: കെ. എം. ബാലകൃഷ്ണന്‍ നമ്പീശന്‍ (കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. മാനേജര്‍), എസ്. സിന്ധുജ (ചാത്തമംഗലം).

കുര്യൻ ജേക്കബ്

എഴുമറ്റൂർ: ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്. കുര്യൻ ജേക്കബ് എഴുമറ്റൂർ ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്.

ബേബി യോഹന്നാൻ

അടൂർ: പറന്തൽ പൊങ്ങലടി കലതിവിളയിൽ ബേബി യോഹന്നാൻ (87) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11ന് പൊങ്ങലടി സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേതൻ തുമ്പമൺ പട്ടശേരിൽ പടിഞ്ഞാറ്റതിൽ കുടുംബാംഗം. ഭാര്യ ശോശാമ്മ പെരുംപുളിക്കൽ അരീക്കത്തറ കുടുംബാംഗം. മക്കൾ: ബെഞ്ചമിൻ കെ. ബേബി (കലതി വിളയിൽ റബർ ട്രേഡേഴ്സ്, പന്നിവിഴ), സ്റ്റീഫൻ ബേബി (എൽഐസി ഓഫ് ഇന്ത്യ, അടൂർ ), ഗ്രേസിക്കുട്ടി, ജെസി. മരുമക്കൾ: ജെസി, ലീന, പി.ജി. തമ്പാൻ, റെജി ഏബ്രഹാം.

ആർ. ഗോവിന്ദപിള്ള

മാന്നാർ: കുട്ടംപേരൂർ ഹരിശ്രീയിൽ ആർ. ഗോവിന്ദ പിള്ള (92) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. കുട്ടംപേരൂർ വിദ്യാ പ്രദായാനിയോഗം സ്കൂൾ പ്രധാനാധ്യാപകൻ, സ്കൂൾ മാനേജർ, കുട്ടൻപേരൂർ 611 സർവീസ് സഹകരണ ബാങ്ക് ആദ്യകാല പ്രസിഡന്‍റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ശാരദാമ്മ കൊച്ചാലുംമൂട് കൊല്ലിരേത്ത് കുടുംബാംഗം. മക്കൾ: ശ്രീദേവി, പരേതനായ ശ്രീകുമാർ, ഹരികുമാർ (ദുബായ്), രഘുനാഥ്, ഉണ്ണികൃഷ്ണൻ (സെക്രട്ടറി, കുട്ടംപേരൂർ വിദ്യാപ്രദായനി യോഗം യുപിഎസ്). മരുമക്കൾ. പരേതനായ സദാശിവൻ നായർ, വീണ (അധ്യാപിക), വിദ്യാ (അധ്യാപിക), സന്ധ്യാ, അഞ്ജു കൃഷ്ണ.

വർഗീസ് കുരിശിങ്കൽ

ആലപ്പുഴ: ആലപ്പുഴയുടെ സാമൂഹിക സാംസ്കാരിക പ്രവർത്തന മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വർഗീസ് കുരിശിങ്കൽ (80, റിട്ട. സീനിയർ സൂപ്രണ്ട് കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ചാത്തനാട് ഹോളി ഫാമിലി പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. ഭാര്യ: ഫിലോമിന (റിട്ട. ഫാർമസിസ്റ്റ്). മക്കൾ: അരുൺ വർഗീസ്, അനു വർഗീസ് (കാനഡ), ആഗി വർഗീസ് (അസോ. പ്രഫസർ, കോ-ഓപ്പറേറ്റീവ് എൻജിനിയറിംഗ് കോളജ്, പുന്നപ്ര). മരുമക്കൾ: മേരി ചെറിയാൻ (ഫിഷറീസ് ഓഫീസർ, അമ്പലപ്പുഴ), വിൻസന്‍റ് വർഗീസ് (കാനഡ), ലാലിച്ചൻ ഏബ്രഹാം (മൈക്രോ ഓബ്ജക്റ്റ്, കൊച്ചി). പരേതൻ ആലപ്പുഴയിലെ സെഹിയോൻ ഊട്ടുശാലയുടെ സ്ഥാപക പ്രസിഡന്‍റ്, കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ സ്ഥാപക നേതാവ്, ആലപ്പുഴ റോട്ടറി ക്ളബ് പ്രസിഡന്‍റ്, സെന്റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റി എ സി പ്രസിഡന്‍റ്, ജീവകാരുണ്യ സംഘടനയായ പരിചരണം പ്രസിഡന്‍റ്, ആലപ്പുഴ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ആലപ്പുഴ ചാത്തനാട്ടുള്ള വസതിയിൽ കൊണ്ടുവരും.

എം.ജെ. ജോസഫ്

പൂവത്തിളപ്പ് : മണലുങ്കൽ മൂങ്ങാമാക്കൽ എം.ജെ. ജോസഫ് (ഏപ്പ് സാർ-99, റിട്ട. അധ്യാപകൻ, മണലുങ്കൽ സെന്‍റ് അലോഷ്യസ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മണലുങ്കൽ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി പാലാ മുഞ്ഞനാട്ട് ചാലിൽ കുടുംബാംഗം. മക്കൾ: ജോസമ്മ ടോം (റിട്ട. അധ്യാപിക, ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ), ജോസ് (റിട്ട. ഫെഡറൽ ബാങ്ക്). മരുമക്കൾ: ടോമി ജയിംസ് ഇളംതോട്ടം (പിണ്ണാക്കനാട്), എൽസമ്മ ജോസ് സ്രാമ്പിക്കൽ (മുട്ടാർ).

കെ. എം. മാത്യു

കൊന്നത്തടി: വാകക്കാട് കുന്നയ്ക്കാട്ട് കെ. എം. മാത്യു (മാത്യു സാർ-75, റിട്ട.അധ്യാപകൻ, വിക്ടോറിയ കോളജ്) അന്തരിച്ചു. സംസ്കാരം നാളെ10.30 ന് ഭവനത്തിൽ ആരംഭിച്ച് പൊൻമുടി സെന്‍റ് മേരീസ് പള്ളിയിൽ.ഭാര്യ: ആലീസ് പെരിഞ്ചാംകുട്ടി വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ: ഷെൽബി, ഷെറിൻ, മെറിറ്റ്. മരുമക്കൾ: ക്ലിസൺ മാളിയേക്കൽ രാമപുരം, ഷിനൂപ് കാരിക്കൂട്ടത്തിൽ ഇടുക്കി, അങ്കിത് കൈതോലിൽ കുളമാവ്. സഹോദരങ്ങൾ: പേപ്പച്ചൻ (രാജകുമാരി), ലീലാമ്മ (പൊൻമുടി), മേരി (വാകക്കാട്), അപ്പച്ചൻ (കല്ലാർ), ലില്ലി (മേലുകാവ്), സോമൻ (യുപി), സോമിച്ചൻ (വാകക്കാട്).

വർഗീസ് വർക്കി വേത്താനത്ത്

തിരുമാറാടി: പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്തിന്‍റെ പിതാവ് വർഗീസ് വർക്കി വേത്താനത്ത് (90) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കാക്കൂർ സെന്‍റ് ജോസഫ്സ് തീർഥാടന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി വർഗീസ് പെരിയപ്പുറം അങ്ങാടിയത്ത് കുടുംബാംഗം. മറ്റു മക്കൾ: പരേതനായ ജോർജ്, മാമച്ചൻ, ജോണ്‍, സിസ്റ്റർ റീമ (ലിറ്റിൽ ഫ്ലവർ എഫ്സി കോണ്‍വെന്‍റ് ളാലം പാലാ, റിട്ട. അധ്യാപിക സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ). മരുമക്കൾ: ജോളി, എൽസി, ലാലി.

ജോസഫ് മുണ്ടശേരി

അയ്യന്തോൾ: വടക്കേത്തല മുണ്ടശേരി വറീത് മകൻ ജോസഫ് മുണ്ടശേരി (79, റിട്ട. തൃശൂർ എസ്പി ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് അയ്യന്തോൾ സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റോസിലി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മക്കൾ: റിജോ മുണ്ടശേരി (ലണ്ടൻ), രേഷ്മ ജോസഫ് (ന്യൂസിലാന്‍റ്). മരുമക്കൾ: ജെറി ആൻ ജേക്കബ് (ലണ്ടൻ), സോനു ജോസ് (ന്യൂസിലാന്‍റ്).

ഡോ.ഗോപിനാഥ്

കണ്ടശാംകടവ്: ഡൽഹി സർവകലാശാലയിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ.ഗോപിനാഥ്(70) അമേരിക്കയിൽ അന്തരിച്ചു. പടിയം സ്വദേശിയാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് പോപ്പുലേഷൻ ജനറ്റിക്സിൽ 1983ൽ പിഎച്ച്ഡി നേടി. സർവകലാശാലയിൽ ശാസ്ത്രജ്ഞനായും സർവകലാശാലയുടെ ഓൾ ഇന്ത്യ പ്രോജക്ട് കൺട്രോളറായും സേവനമനുഷ്ഠിച്ചു. പഞ്ചസാര വ്യവസായത്തിലെ മുൻനിര കമ്പനിയായ ഇഐഡി പാരി ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്‍റായിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ സോളിഡാരിഡാഡ്, ഡൽഹി ആസ്ഥാനമായ ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷൻ എന്നി സ്ഥാപനങ്ങൾ ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രസീലിൽ നിന്ന് ബോൺ സുക്രോ അവാർഡ് നേടിയിട്ടുണ്ട്. സംസ്കാരം യുഎസ്എയിലെ സിയാറ്റിനിൽ നടക്കും. പരേതനായ ചന്ദ്രശേഖരന്‍റെയും സുശീലയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: ഡോ. ഹിമ, ഗ്രീഷ്‌മ.

ഫാ. ടോമി എട്ടിയിൽ(51)

മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാ. ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച പത്തിന് പാമ്പിഴഞ്ഞപാറയിലുള്ള സഹോദരൻ ജോസിന്‍റെ (മെഡികെയർ ലബോറട്ടറി തിരുവമ്പാടി) വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. സഭയുടെ ഷിമോഗ സെമിനാരി സുപ്പീരിയറായിരുന്നു. പരേതനായ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തെയ്യാമ്മ, മാത്യു, പരേതയായ മേരി, ജോസ് (മെഡി. കെയർ ലാബ്, തിരുവമ്പാടി ), സിബി, ജോർജ്കുട്ടി (എറണാകുളം).

മാത്യൂസ് ജോസ്

കൊന്നക്കാട് : വലിയവീട്ടിൽ മാത്യൂസ് ജോസ് (59) അന്തരിച്ചു. സംസ്കാരം നാളെ 2.30നു കൊന്നക്കാട് സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷൈനി പ്രവിത്താനം വടക്കൻ കുടുംബാംഗമാണ്. മക്കൾ: ഡീക്കൻ അനുഗ്രഹ് സിഎസ്ടി, അർപ്പിത് (യുകെ), അഭിഷേക്. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞമ്മ കൊച്ചുപുരയ്ക്കൽ, അഡ്വ. വി.ജെ. ജോസ്, ജോർജ് ജോസഫ്, ശാന്തമ്മ ചന്ദ്രകുന്നേൽ, സാലിയമ്മ പൂവത്തിനാൽ, ജിമ്മിച്ചൻ, അഡ്വ. ജയിംസ് ജോസ്, ആനി വടക്കെചിറയാത്ത്, പയസ്, പരേതരായ മറിയാമ്മ മാന്നാത്ത്, ലീലാമ്മ മഠത്തിൽ, ലിസമ്മ ഒഴുകയിൽ, അഡ്വ. വി.ജെ. തോമസ്.

$i=0; if(!empty( $pages_obituary)){ foreach($pages_obituary as $page) { if($page->district=='Others'){ if($i<12){ $postdate=date_create($page->created_at); $postdate=date_format($postdate,"d-m-Y"); $img_url=$base_url.'uploads/obituary/'.$page->main_image; echo ' '; } $i++; } } } ?>
ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

24-06-2025

തഗ് ലൈഫ് സിനിമ പരാജയമായതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് മണിരത്നം

കമൽഹാസൻ നായകനായെത്തിയ തഗ് ലൈഫ് എന്ന സിനിമ പരാജയപ്പെട്ടതിൽ ക്ഷമ ചോദിച്ച് സംവിധായകൻ മണിരത്നം. നായകൻ പോലൊരു സിനിമയല്ല തങ്ങൾ ഉദ്ദേശിച്ചിരുന്നത് എന്ന് മണിരത്നം പറഞ്ഞു.

123 തെലുഗു എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ക്ഷമ ചോദിച്ചത്. 

കമൽഹാസൻ നായകനായെത്തിയ തഗ് ലൈഫ് എന്ന സിനിമ പരാജയപ്പെട്ടതിൽ ക്ഷമ ചോദിച്ച് സംവിധായകൻ മണിരത്നം. നായകൻ പോലൊരു സിനിമയല്ല തങ്ങൾ ഉദ്ദേശിച്ചിരുന്നത് എന്ന് മണിരത്നം പറഞ്ഞു.


‘നായകൻ പോലെ മറ്റൊരു സിനിമ പ്രതീക്ഷിച്ചിരുന്നവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. അത്തരത്തിലൊരു സിനിമ വീണ്ടും ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. തഗ് ലൈഫ് പുതിയൊരു അനുഭവമാക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ ആരാധകർ മറ്റെന്തോ പ്രതീക്ഷിച്ചിരുന്നു. അതാണ് സംഭവിച്ചത്’ മണിരത്നത്തിന്‍റെ വാക്കുകൾ.

കമൽഹാസനും മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു. എന്നാൽ രാണ്ടാഴ്ചയോടെ ചിത്രം ബോക്സ് ഓഫിസിൽ തകർന്നടിയുകയായിരുന്നു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

25-06-2025

നിലമ്പൂരിലെ യുഡിഎഫ് ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്‌

കുവൈറ്റ്‌ സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്വല ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി. നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു.

നാഷണൽ സെക്രട്ടറി എം.എ നിസാം ആധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേന്ദ്രൻ മൂങ്ങത്ത്, മനോജ്‌ റോയ് ചുനക്കര, വിപിൻ മാങ്ങാട്, എബി പത്തനംതിട്ട, സജിത്ത് ചേലെമ്പ്ര, ബത്താർ വൈക്കം, റെജി കൊരുത്, സിനു ജോൺ, ജേക്കബ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

വിവിധ ജില്ലാ പ്രസിഡന്‍റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ പോഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

25-06-2025

നിലമ്പൂരിലെ യുഡിഎഫ് ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്‌

കുവൈറ്റ്‌ സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്വല ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി. നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു.

നാഷണൽ സെക്രട്ടറി എം.എ നിസാം ആധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേന്ദ്രൻ മൂങ്ങത്ത്, മനോജ്‌ റോയ് ചുനക്കര, വിപിൻ മാങ്ങാട്, എബി പത്തനംതിട്ട, സജിത്ത് ചേലെമ്പ്ര, ബത്താർ വൈക്കം, റെജി കൊരുത്, സിനു ജോൺ, ജേക്കബ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

വിവിധ ജില്ലാ പ്രസിഡന്‍റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ പോഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

21-06-2025

നൈജറിൽ 34 സൈനികരെ ഭീകരർ വധിച്ചു

ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്‌ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.

മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.

25-06-2025

ഫെഡ്എക്സ് സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത് അന്തരിച്ചു

മിസിസിപ്പി: പ്രമുഖ കൊറിയർ കമ്പനിയായ ഫെഡ്എക്സിന്‍റെ സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത്(80) അന്തരിച്ചു. 1971ൽ സ്മിത്ത് ഫെഡ്എക്സ് സ്ഥാപിച്ചു.

1973ലാണ് കമ്പനി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ സാമ്പത്തിക നഷ്‌ടമായിരുന്നെങ്കിലും പിന്നീട് കമ്പനി പ്രതിസന്ധികളെ അതിജീവിച്ചു.

യുഎസ് മറൈൻ കോർപ്സിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് പർപ്പിൾ ഹാർട്ട് പുരസ്കാരങ്ങളും ഒരു സിൽവർ സ്റ്റാർ മെഡലും ലഭിച്ചിട്ടുണ്ട്.

25-06-2025

മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചനിലയിൽ

കോട്ടയം: മലയാളി വിദ്യാർഥിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയാണ് (ജോപ്പൻ - 22) മരിച്ചത്.

തിങ്കളാഴ്ച അർധരാത്രിയാണ് അമൽ മരിച്ചെന്ന് വിവരം ഏജൻസി അധികൃതർ വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ കോളജ് അധികൃതരെയും ഏജൻസിയെയും ബന്ധപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല.

തുടർന്ന് വീട്ടുകാർ ഏറ്റുമാനൂർ പോലീസിനെ സമീപിച്ചു. ഇവർ ജർമൻ പോലീസിനെ ബന്ധപ്പെട്ടപ്പോൾ അമൽ ജീവനൊടുക്കിയതായിയാണ് പ്രാഥമിക നിഗമനമെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നുമാണ് അറിയാൻ സാധിച്ചത്.

21-06-2025

നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന് നവ നേതൃത്വം

മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ 2025-27 പ്രവർത്തനവർഷത്തിലേക്കുള്ള
ഭാരവാഹികളായി ഗിരീഷ് അല്ലക്കാട്ടിന്‍റെ നേതൃത്വത്തിൽ 15 അംഗ കമ്മിറ്റി നിലവിൽ വന്നു.

ഭാരവാഹികൾ

ഗിരീഷ് അല്ലക്കാട്ട് (പ്രസിഡന്‍റ്), റിക്കി താനിക്കൽ (വൈസ് പ്രസിഡന്‍റ്), ജെൻസി ജോസഫ് (സെക്രട്ടറി), ഡോ. സുധീഷ് സുധൻ (ജോയിന്‍റ് സെക്രട്ടറി), ജോണ്‍സണ്‍ ഉള്ളാട്ട് (ട്രഷറർ).

കമ്മിറ്റി അംഗങ്ങൾ

മെൽവിൻ ഡൊമിനിക്, മാത്സണ്‍ ജോസഫ്, നിത ജോണ്‍, ഹരിപ്രിയ പ്രദീപ്, ഷിജൊ മാനുവൽ, റോയ് ജോസഫ് തുരുത്തേൽ, ജോബി ജോസഫ്, ബാബു വർക്കി, സ്റ്റാലിൻ അഗസ്റ്റിൻ, പോൾ സെബാസ്റ്റ്യൻ.

2008 മുതൽ കലാസംസ്കാരിക രംഗത്ത് മെൽബണ്‍ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായ എൻഎംസിസിയുടെ ഈ വർഷത്തെ ഓണാഘോഷം "എൻഎംസിസി ചിങ്ങപ്പുലരി‌' ഓഗസ്റ്റ് 23ന് ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ നടക്കും.

മെൽബണിലെ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിക്കുന്നതെന്ന് പ്രസിഡന്‍റ് ഗീരിഷ് അല്ലക്കാട്ട് അറിയിച്ചു.

എൻഎംസിസിയും മലയാളി ഡോക്ടേഴ്സ് വിക്ടോറിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്ത് അവൈർനസ് സെമിനാറും ഡിന്നർനൈറ്റും ജൂലെെ 19ന് സണ്‍ബറി മെമ്മോറിയൽ ഹാളിൽ നടക്കും.

25-06-2025

യോഗ ദിനം ആചരിച്ചു

ന്യൂഡൽഹി: അന്താരാഷ്‌ട്രാ യോഗ ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ, അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് വൈദ്യരത്നം, കേരള ആയുവേദ ലൈഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ സംഘടിപ്പിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 7.15ന് ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന ആത്മ സംതൃപ്തിയെയും ആരോഗ്യത്തെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച രണ്ടു മണിക്കൂർ നീണ്ടു നിന്ന യോഗ സൗജന്യമായാണ് സംഘടിപ്പിച്ചത്.

ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതൽ മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് കെ. രഘുനാഥ് പറഞ്ഞു.

ഡിഎംഎയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് യോഗ നടത്തിയത്. പ്രദീപ് കുമാർ ആയിരുന്നു യോഗ പരിശീലകൻ.

21-06-2025

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും

ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.

കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്‍റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.

ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.

ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.

ad

ADVERTISEMENT

ad

ADVERTISEMENT

All

NRI

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

Buy Publications

All

Health News

ad

ADVERTISEMENT

All

Videos

കസേരയിൽ ആരാണ് എന്നതല്ല, ജനാധിപത്യമാണോ ഭരിക്കുന്നത് എന്നതാണു കാര്യം
2026ലെ തെരഞ്ഞെടുപ്പിൽ തിരുത്തണോയെന്ന് പാർട്ടികളെല്ലാം ആലോചിച്ചാൽ കൊള്ളാം
ഒമ്പതു കൊല്ലവും ഇവിടം ഭരിച്ചതു നിങ്ങളായിരുന്നെന്ന് ഈ നേതാക്കളെയൊക്കെ ഓർമിപ്പിക്കട്ടെ
ad

ADVERTISEMENT

All

Shorts

Shorts

Category Category
ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT