ad

ADVERTISEMENT

Close
ad
Tue, 24 June 2025
Special Banner
Videos

Deepika Editorial

Editorial

24-06-2025

വായിക്കാം, നിലന്പൂരിന്‍റെ വോട്ടെഴുത്തുകൾ

Editorial

23-06-2025

യുദ്ധം വേണ്ട, തീവ്രവാദവും

Editorial

23-06-2025

ചെല്ലാനത്തെ ഇനിയും ചതിക്കരുത്

Editorial

23-06-2025

പ്ലാസ്റ്റിക്: ജനങ്ങൾ സർക്കാരിനും കോടതിക്കുമൊപ്പം നിൽക്കണം

Editorial

23-06-2025

തമസ്കരണത്തിന്റെ അനീതി

Editorial

18-06-2025

‘ജാതി’ മനസിലുണ്ട്, വിജ്ഞാപനത്തിലില്ല

Popular Sections

ad

ADVERTISEMENT

All

Local News

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

മാധവി അമ്മ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണനഗര്‍ ചൈതന്യ (മാധവി മന്ദിരം)യില്‍ സ്വാതന്ത്ര്യസമര സേനാനി പരേതനായ ആര്‍. കെ. ഭാസ്കരൻ നായരുടെ ഭാര്യ എല്‍. മാധവി അമ്മ (102) അന്തരിച്ചു. മക്കള്‍ : എം. വസന്തകുമാരി അമ്മ (റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്, വ്യവസായ വകുപ്പ് ), ബി. ശ്രീകുമാരൻ നായര്‍ (റിട്ട.അസിസ്റ്റന്‍റ് ഡയറക്ടര്‍, ട്രഷറി വകുപ്പ്). മരുമക്കള്‍: പരേതനായ കെ. എന്‍. മോഹനൻ നായര്‍ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍, വ്യവസായ വകുപ്പ്), ടി. ചന്ദ്രികാദേവി (റിട്ട. അധ്യാപിക). സഞ്ചയനം ഞായർ രാവിലെ 8.30ന്.

വാസുദേവന്‍ നമ്പീശന്‍

കോട്ടൂര്‍: തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ നിന്ന് അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച സി. എം. വാസുദേവന്‍ നമ്പീശന്‍ (90) അന്തരിച്ചു. ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം കേന്ദ്രപ്രതിനിധി പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: യു. എം. ദാക്ഷായണി ബ്രാഹ്മണിയമ്മ. മക്കള്‍: യു. എം. സതീദേവി, പരേതനായ യു. എം. നാരായണന്‍ (ജിഇ ഇന്ത്യ, ബംഗ്ലൂരു). മരുമക്കള്‍: കെ. എം. ബാലകൃഷ്ണന്‍ നമ്പീശന്‍ (കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. മാനേജര്‍), എസ്. സിന്ധുജ (ചാത്തമംഗലം).

മാധവി അമ്മ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണനഗര്‍ ചൈതന്യ (മാധവി മന്ദിരം)യില്‍ സ്വാതന്ത്ര്യസമര സേനാനി പരേതനായ ആര്‍. കെ. ഭാസ്കരൻ നായരുടെ ഭാര്യ എല്‍. മാധവി അമ്മ (102) അന്തരിച്ചു. മക്കള്‍ : എം. വസന്തകുമാരി അമ്മ (റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്, വ്യവസായ വകുപ്പ് ), ബി. ശ്രീകുമാരൻ നായര്‍ (റിട്ട.അസിസ്റ്റന്‍റ് ഡയറക്ടര്‍, ട്രഷറി വകുപ്പ്). മരുമക്കള്‍: പരേതനായ കെ. എന്‍. മോഹനൻ നായര്‍ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍, വ്യവസായ വകുപ്പ്), ടി. ചന്ദ്രികാദേവി (റിട്ട. അധ്യാപിക). സഞ്ചയനം ഞായർ രാവിലെ 8.30ന്.

വാസുദേവന്‍ നമ്പീശന്‍

കോട്ടൂര്‍: തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ നിന്ന് അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച സി. എം. വാസുദേവന്‍ നമ്പീശന്‍ (90) അന്തരിച്ചു. ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം കേന്ദ്രപ്രതിനിധി പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: യു. എം. ദാക്ഷായണി ബ്രാഹ്മണിയമ്മ. മക്കള്‍: യു. എം. സതീദേവി, പരേതനായ യു. എം. നാരായണന്‍ (ജിഇ ഇന്ത്യ, ബംഗ്ലൂരു). മരുമക്കള്‍: കെ. എം. ബാലകൃഷ്ണന്‍ നമ്പീശന്‍ (കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. മാനേജര്‍), എസ്. സിന്ധുജ (ചാത്തമംഗലം).

വർഗീസ് കുരിശിങ്കൽ

ആലപ്പുഴ: ആലപ്പുഴയുടെ സാമൂഹിക സാംസ്കാരിക പ്രവർത്തന മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വർഗീസ് കുരിശിങ്കൽ (80, റിട്ട. സീനിയർ സൂപ്രണ്ട് കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ചാത്തനാട് ഹോളി ഫാമിലി പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. ഭാര്യ: ഫിലോമിന (റിട്ട. ഫാർമസിസ്റ്റ്). മക്കൾ: അരുൺ വർഗീസ്, അനു വർഗീസ് (കാനഡ), ആഗി വർഗീസ് (അസോ. പ്രഫസർ, കോ-ഓപ്പറേറ്റീവ് എൻജിനിയറിംഗ് കോളജ്, പുന്നപ്ര). മരുമക്കൾ: മേരി ചെറിയാൻ (ഫിഷറീസ് ഓഫീസർ, അമ്പലപ്പുഴ), വിൻസന്‍റ് വർഗീസ് (കാനഡ), ലാലിച്ചൻ ഏബ്രഹാം (മൈക്രോ ഓബ്ജക്റ്റ്, കൊച്ചി). പരേതൻ ആലപ്പുഴയിലെ സെഹിയോൻ ഊട്ടുശാലയുടെ സ്ഥാപക പ്രസിഡന്‍റ്, കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ സ്ഥാപക നേതാവ്, ആലപ്പുഴ റോട്ടറി ക്ളബ് പ്രസിഡന്‍റ്, സെന്റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റി എ സി പ്രസിഡന്‍റ്, ജീവകാരുണ്യ സംഘടനയായ പരിചരണം പ്രസിഡന്‍റ്, ആലപ്പുഴ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ആലപ്പുഴ ചാത്തനാട്ടുള്ള വസതിയിൽ കൊണ്ടുവരും.

ആന്‍റണി ജോസഫ്

പള്ളം: കൈനകരി നങ്ങച്ചിവീട്ടിൽ ആന്‍റണി ജോസഫ് (മോൻസി- 84) അന്തരിച്ചു. സംസ്കാരം നാളെ11 ന് ഭവനത്തിൽ ആരംഭിച്ച് കടുവാക്കുളം ചെറുപുഷ്പം പള്ളിയിൽ. ഭാര്യ എൽസി ആന്‍റണി കാഞ്ഞിരപ്പള്ളി ഏർത്തയിൽ കുടുംബാംഗം. മക്കൾ: റോസി ബിജു (അബുദാബി), മേഴ്സി ബിജോയി. മരുമക്കൾ: ബിജു ഡൊമിനിക് നടുവിലേഴം, കുറിച്ചി (അബുദാബി, പ്രസിഡന്‍റ്, കത്തോലിക്ക കോൺഗ്രസ് യുഎഇ),‌ ബിജോയി ജോസ് വെള്ളാമത്ര ചേന്നങ്കരി (അബുദാബി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെ സഹോദരി സൂസമ്മ

തോട്ടയ്ക്കാട്: മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെ സഹോദരിയും കൊണ്ടോടി കുന്നത്ത് പരേതനായ കെ.ടി. ജോസഫിന്‍റെ (എക്‌സ്‌സര്‍വീസ്) ഭാര്യയുമായ സൂസമ്മ ജോസഫ് (80) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രണ്ടി നു തോട്ടയ്ക്കാട് സെന്‍റ് ജോർജ് കത്തോലിക്ക പള്ളിയിൽ. പരേത മുക്കൂര്‍ തോട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ടോം ജോസ് (കുവൈറ്റ്), ടോമിന ജോസ് (ഒമാന്‍). മരുമക്കള്‍: ടിന്‍സി വെള്ളാക്കല്‍ വയലാ, ജോബി കുരിശുംമൂട്ടില്‍ ഏന്തയാര്‍. മറ്റുസ ഹോദങ്ങൾ: മാത്തുക്കുട്ടി, സിസിലി ക്കുട്ടി, തന്പിച്ചൻ, ജോളി, പരേതയായ സി സ്റ്റർ ജോയ്സ് എസ്ഐ സി.

കെ. എം. മാത്യു

കൊന്നത്തടി: വാകക്കാട് കുന്നയ്ക്കാട്ട് കെ. എം. മാത്യു (മാത്യു സാർ-75, റിട്ട.അധ്യാപകൻ, വിക്ടോറിയ കോളജ്) അന്തരിച്ചു. സംസ്കാരം നാളെ10.30 ന് ഭവനത്തിൽ ആരംഭിച്ച് പൊൻമുടി സെന്‍റ് മേരീസ് പള്ളിയിൽ.ഭാര്യ: ആലീസ് പെരിഞ്ചാംകുട്ടി വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ: ഷെൽബി, ഷെറിൻ, മെറിറ്റ്. മരുമക്കൾ: ക്ലിസൺ മാളിയേക്കൽ രാമപുരം, ഷിനൂപ് കാരിക്കൂട്ടത്തിൽ ഇടുക്കി, അങ്കിത് കൈതോലിൽ കുളമാവ്. സഹോദരങ്ങൾ: പേപ്പച്ചൻ (രാജകുമാരി), ലീലാമ്മ (പൊൻമുടി), മേരി (വാകക്കാട്), അപ്പച്ചൻ (കല്ലാർ), ലില്ലി (മേലുകാവ്), സോമൻ (യുപി), സോമിച്ചൻ (വാകക്കാട്).

വർഗീസ് വർക്കി വേത്താനത്ത്

തിരുമാറാടി: പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്തിന്‍റെ പിതാവ് വർഗീസ് വർക്കി വേത്താനത്ത് (90) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കാക്കൂർ സെന്‍റ് ജോസഫ്സ് തീർഥാടന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി വർഗീസ് പെരിയപ്പുറം അങ്ങാടിയത്ത് കുടുംബാംഗം. മറ്റു മക്കൾ: പരേതനായ ജോർജ്, മാമച്ചൻ, ജോണ്‍, സിസ്റ്റർ റീമ (ലിറ്റിൽ ഫ്ലവർ എഫ്സി കോണ്‍വെന്‍റ് ളാലം പാലാ, റിട്ട. അധ്യാപിക സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ). മരുമക്കൾ: ജോളി, എൽസി, ലാലി.

ഫാ. ടോമി എട്ടിയിൽ(51)

മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാ. ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച പത്തിന് പാമ്പിഴഞ്ഞപാറയിലുള്ള സഹോദരൻ ജോസിന്‍റെ (മെഡികെയർ ലബോറട്ടറി തിരുവമ്പാടി) വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. സഭയുടെ ഷിമോഗ സെമിനാരി സുപ്പീരിയറായിരുന്നു. പരേതനായ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തെയ്യാമ്മ, മാത്യു, പരേതയായ മേരി, ജോസ് (മെഡി. കെയർ ലാബ്, തിരുവമ്പാടി ), സിബി, ജോർജ്കുട്ടി (എറണാകുളം).

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

24-06-2025

തഗ് ലൈഫ് സിനിമ പരാജയമായതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് മണിരത്നം

കമൽഹാസൻ നായകനായെത്തിയ തഗ് ലൈഫ് എന്ന സിനിമ പരാജയപ്പെട്ടതിൽ ക്ഷമ ചോദിച്ച് സംവിധായകൻ മണിരത്നം. നായകൻ പോലൊരു സിനിമയല്ല തങ്ങൾ ഉദ്ദേശിച്ചിരുന്നത് എന്ന് മണിരത്നം പറഞ്ഞു.

123 തെലുഗു എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ക്ഷമ ചോദിച്ചത്. 

കമൽഹാസൻ നായകനായെത്തിയ തഗ് ലൈഫ് എന്ന സിനിമ പരാജയപ്പെട്ടതിൽ ക്ഷമ ചോദിച്ച് സംവിധായകൻ മണിരത്നം. നായകൻ പോലൊരു സിനിമയല്ല തങ്ങൾ ഉദ്ദേശിച്ചിരുന്നത് എന്ന് മണിരത്നം പറഞ്ഞു.


‘നായകൻ പോലെ മറ്റൊരു സിനിമ പ്രതീക്ഷിച്ചിരുന്നവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. അത്തരത്തിലൊരു സിനിമ വീണ്ടും ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. തഗ് ലൈഫ് പുതിയൊരു അനുഭവമാക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ ആരാധകർ മറ്റെന്തോ പ്രതീക്ഷിച്ചിരുന്നു. അതാണ് സംഭവിച്ചത്’ മണിരത്നത്തിന്‍റെ വാക്കുകൾ.

കമൽഹാസനും മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു. എന്നാൽ രാണ്ടാഴ്ചയോടെ ചിത്രം ബോക്സ് ഓഫിസിൽ തകർന്നടിയുകയായിരുന്നു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

24-06-2025

ബ്രസീലിൽ ഭിത്തി തുരന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ദ്വാരത്തിൽ കുടുങ്ങി

റിയോ ബ്രാങ്കോ: ജയിലിന്‍റെ ചുമർ തുരന്ന് രക്ഷപ്പെടാൻ ശ്രമിച്ച തടവുപള്ളി ദ്വാരത്തില്‍ കുടുങ്ങി. റിയോ ബ്രാങ്കോയിലെ ജയിലിലാണു സംഭവം. 29 കാരനായ അലൻ ലിയാൻഡ്രോ ഡസിൽവയാണു രക്ഷപ്പെടാൻ ശ്രമം നടത്തി കുടുക്കിലായത്.

തുരന്നുണ്ടാക്കിയ ദ്വാരത്തിലൂടെ ശരീരത്തിന്‍റെ പകുതി പുറത്തുകടന്നെങ്കിലും അരഭാഗം വച്ചു കുടുങ്ങിപ്പോവുകയായിരുന്നു. രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോൾ ചുമരിലെ ദ്വാരത്തിൽ ഒരാൾ തലകീഴായി കിടക്കുന്നതാണു കണ്ടത്.

ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി ക്രോണ്‍ക്രീറ്റ് ഡ്രില്ലര്‍ ഉപയോഗിച്ച് ചുമര്‍ കൂടുതലായി തുരന്ന് അലനെ വലിയ പരിക്കുകളില്ലാതെ പുറത്തെടുത്തു. തടവുകാരന് ചുമര്‍ തുരക്കാനുള്ള ഉപകരണങ്ങൾ എവിടെനിന്നു ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.

പാര്‍പ്പിക്കാന്‍ കഴിയുന്നതിന്‍റെ ഏറെ ഇരട്ടി തടവുകാരാണ് ബ്രസീല്‍ ജയിലുകളില്‍ ഉള്ളതെന്നു പറയുന്നു. ഇതുമൂലം ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.

ഇത് ആദ്യമായല്ല ബ്രസീൽ ജയിലില്‍ ഇത്തരം സംഭവം നടക്കുന്നത്. 2022ലും 2024ലും രക്ഷപ്പെടാൻ ശ്രമിച്ച തടവുകാര്‍ സമാനമായ രീതിയില്‍ ചുമരില്‍ കുടുങ്ങിയിരുന്നു.

21-06-2025

നൈജറിൽ 34 സൈനികരെ ഭീകരർ വധിച്ചു

ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്‌ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.

മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.

24-06-2025

ബ്രസീലിൽ ഭിത്തി തുരന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ദ്വാരത്തിൽ കുടുങ്ങി

റിയോ ബ്രാങ്കോ: ജയിലിന്‍റെ ചുമർ തുരന്ന് രക്ഷപ്പെടാൻ ശ്രമിച്ച തടവുപള്ളി ദ്വാരത്തില്‍ കുടുങ്ങി. റിയോ ബ്രാങ്കോയിലെ ജയിലിലാണു സംഭവം. 29 കാരനായ അലൻ ലിയാൻഡ്രോ ഡസിൽവയാണു രക്ഷപ്പെടാൻ ശ്രമം നടത്തി കുടുക്കിലായത്.

തുരന്നുണ്ടാക്കിയ ദ്വാരത്തിലൂടെ ശരീരത്തിന്‍റെ പകുതി പുറത്തുകടന്നെങ്കിലും അരഭാഗം വച്ചു കുടുങ്ങിപ്പോവുകയായിരുന്നു. രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോൾ ചുമരിലെ ദ്വാരത്തിൽ ഒരാൾ തലകീഴായി കിടക്കുന്നതാണു കണ്ടത്.

ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി ക്രോണ്‍ക്രീറ്റ് ഡ്രില്ലര്‍ ഉപയോഗിച്ച് ചുമര്‍ കൂടുതലായി തുരന്ന് അലനെ വലിയ പരിക്കുകളില്ലാതെ പുറത്തെടുത്തു. തടവുകാരന് ചുമര്‍ തുരക്കാനുള്ള ഉപകരണങ്ങൾ എവിടെനിന്നു ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.

പാര്‍പ്പിക്കാന്‍ കഴിയുന്നതിന്‍റെ ഏറെ ഇരട്ടി തടവുകാരാണ് ബ്രസീല്‍ ജയിലുകളില്‍ ഉള്ളതെന്നു പറയുന്നു. ഇതുമൂലം ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.

ഇത് ആദ്യമായല്ല ബ്രസീൽ ജയിലില്‍ ഇത്തരം സംഭവം നടക്കുന്നത്. 2022ലും 2024ലും രക്ഷപ്പെടാൻ ശ്രമിച്ച തടവുകാര്‍ സമാനമായ രീതിയില്‍ ചുമരില്‍ കുടുങ്ങിയിരുന്നു.

24-06-2025

ഫ്രാൻസിൽ ലോക സംഗീതദിന പരിപാടിക്കിടെ സിറിഞ്ച് ആക്രമണം: 145 പേർക്കു പരിക്ക്

പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്രമണം. പാരീസ് അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളിൽ ശനിയാഴ്ച രാത്രിയിൽ നടന്ന പ്രസിദ്ധമായ ലോക സംഗീതദിന (ഫെത് ദെ ലാ മ്യൂസിക്ക്) പരിപാടിക്കിടെയായിരുന്നു ആക്രമണം

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൗമാരക്കാരായ പെൺകുട്ടികളുൾപ്പെടെ 145 പേർക്കുനേരേയാണ് അക്രമികൾ സിറിഞ്ചുകൊണ്ട് കുത്തിവച്ചത്. കുത്തിവച്ചത് മയക്കുമരുന്നാണോ അതോ ഭയപ്പെടുത്താൻ ആക്രമണം നടത്തിയതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുത്തേറ്റവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 13 പേർക്ക് കാര്യമായ അസ്വസ്ഥതയുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

പാരീസിൽ നടന്ന സംഗീതപരിപാടിക്കിടെ 13 പേർക്കുനേരേ സിറിഞ്ച് ആക്രമണം ഉണ്ടായതായി പോലീസ് അറിയിച്ചു. അക്രമികളെത്തി കൈകളിൽ സിറിഞ്ചുകൊണ്ട് കുത്തി രക്ഷപ്പെടുകയായിരുന്നു.

21-06-2025

നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന് നവ നേതൃത്വം

മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ 2025-27 പ്രവർത്തനവർഷത്തിലേക്കുള്ള
ഭാരവാഹികളായി ഗിരീഷ് അല്ലക്കാട്ടിന്‍റെ നേതൃത്വത്തിൽ 15 അംഗ കമ്മിറ്റി നിലവിൽ വന്നു.

ഭാരവാഹികൾ

ഗിരീഷ് അല്ലക്കാട്ട് (പ്രസിഡന്‍റ്), റിക്കി താനിക്കൽ (വൈസ് പ്രസിഡന്‍റ്), ജെൻസി ജോസഫ് (സെക്രട്ടറി), ഡോ. സുധീഷ് സുധൻ (ജോയിന്‍റ് സെക്രട്ടറി), ജോണ്‍സണ്‍ ഉള്ളാട്ട് (ട്രഷറർ).

കമ്മിറ്റി അംഗങ്ങൾ

മെൽവിൻ ഡൊമിനിക്, മാത്സണ്‍ ജോസഫ്, നിത ജോണ്‍, ഹരിപ്രിയ പ്രദീപ്, ഷിജൊ മാനുവൽ, റോയ് ജോസഫ് തുരുത്തേൽ, ജോബി ജോസഫ്, ബാബു വർക്കി, സ്റ്റാലിൻ അഗസ്റ്റിൻ, പോൾ സെബാസ്റ്റ്യൻ.

2008 മുതൽ കലാസംസ്കാരിക രംഗത്ത് മെൽബണ്‍ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായ എൻഎംസിസിയുടെ ഈ വർഷത്തെ ഓണാഘോഷം "എൻഎംസിസി ചിങ്ങപ്പുലരി‌' ഓഗസ്റ്റ് 23ന് ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ നടക്കും.

മെൽബണിലെ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിക്കുന്നതെന്ന് പ്രസിഡന്‍റ് ഗീരിഷ് അല്ലക്കാട്ട് അറിയിച്ചു.

എൻഎംസിസിയും മലയാളി ഡോക്ടേഴ്സ് വിക്ടോറിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്ത് അവൈർനസ് സെമിനാറും ഡിന്നർനൈറ്റും ജൂലെെ 19ന് സണ്‍ബറി മെമ്മോറിയൽ ഹാളിൽ നടക്കും.

20-06-2025

അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി കണ്ണൂർ സ്ക്വാഡ്

ന്യൂഡൽഹി: ഡൽഹി പോലീസിൽ നാലു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം വിരമിക്കുന്ന കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്‌ടർമാരായ ടി. രവീന്ദ്രൻ, ടി. മനോഹരൻ, വർഗീസ് മുട്ടുമന, കെ.എം. സുരേഷ്, വേലായുധൻ, വി.വി. കൃഷ്ണദാസൻ, എ.എം. മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി

ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ സ്ക്വാഡ് സെക്രട്ടറി തങ്കച്ചൻ നരിമാറ്റത്തിൽ, സന്തോഷ് കുമാർ എസിപി, പ്രേമരാജൻ, വി.വി. മോഹനൻ, രാമചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു.

രത്നാകരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.

21-06-2025

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും

ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.

കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്‍റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.

ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.

ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.

ad

ADVERTISEMENT

ad

ADVERTISEMENT

All

NRI

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

Buy Publications

All

Health News

ad

ADVERTISEMENT

All

Videos

2026ലെ തെരഞ്ഞെടുപ്പിൽ തിരുത്തണോയെന്ന് പാർട്ടികളെല്ലാം ആലോചിച്ചാൽ കൊള്ളാം
ഒമ്പതു കൊല്ലവും ഇവിടം ഭരിച്ചതു നിങ്ങളായിരുന്നെന്ന് ഈ നേതാക്കളെയൊക്കെ ഓർമിപ്പിക്കട്ടെ
ബംഗളൂരു മുതൽ പാരീസ് വരെയും, ലണ്ടൻ മുതൽ ഹോബാർട്ട് വരെയും ആഹ്ലാദത്തിമിർപ്പിൽ
ad

ADVERTISEMENT

All

Shorts

Shorts

Category Category
ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT